അനുഷ്കയുടെ വണ്ണം കാരണം അണിയറപ്രെവർത്തകർ കുഴങ്ങി !!!

ബാഹുബലിക്ക് ശേഷം തിയറ്ററിലെത്തുന്ന അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ബാഹുബലിയിലെ സുന്ദരിയായ ദേവസേനയ്ക്ക് പിന്നാലെയെത്തുന്ന ഭഗന്മതിയും അതേ മികവോടെയാകണമെന്ന് അണിയറക്കാര്‍ക്കു നിര്‍ബന്ധമാണ്. എന്നാല്‍ സൈസ് സീറോ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂള്‍. അതിനാല്‍…

ബാഹുബലിക്ക് ശേഷം തിയറ്ററിലെത്തുന്ന അനുഷ്കയുടെ ചിത്രമാണ് ഭഗന്മതി. ബാഹുബലിയിലെ സുന്ദരിയായ ദേവസേനയ്ക്ക് പിന്നാലെയെത്തുന്ന ഭഗന്മതിയും അതേ മികവോടെയാകണമെന്ന് അണിയറക്കാര്‍ക്കു നിര്‍ബന്ധമാണ്.

എന്നാല്‍ സൈസ് സീറോ എന്ന ചിത്രത്തിന് ശേഷമായിരുന്നു ഭഗന്മതിയുടെ കുറേ ഷെഡ്യൂള്‍. അതിനാല്‍ തന്നെ വണ്ണമുള്ള അനുഷ്കയെയാണ് കാണാനാവുന്നത്. എന്നാല്‍ ഇതില്‍ സംവിധായകന്‍ തൃപ്തനല്ല. മെലിഞ്ഞു സുന്ദരിയായ അനുഷ്ക വേണമെന്ന നിര്‍ബന്ധത്താല്‍ ഗ്രാഫിക്സ് ഉപയോഗിച്ച്‌ മിനുക്കി എടുക്കുകയാണ്. ഇതിനുള്ള ചെലവാണ് പക്ഷേ ഞെട്ടിക്കുന്നത്. അഞ്ചു കോടി രൂപയാണ് ഇതിനു മാത്രമായി ചെലവാകുന്നത്. നാലു കോടി രൂപയാണ് അനുഷ്കയുടെ പ്രതിഫലം. അതിനാല്‍ തന്നെ ഇത് അധികച്ചെലവാണ്.

ബാഹുബലിയുടെ ചില ഭാഗങ്ങളില്‍ അനുഷ്കയ്ക്ക് വണ്ണം തോന്നിച്ചതും വിമര്‍ശനത്തിന് കാരണമായിരുന്നു. ഇത് ഭഗന്മതിയില്‍ ആവര്‍ത്തിക്കരുതെന്നും അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് സിനിമയുടെ റിലീസ് വൈകുന്നതും. അടുത്ത വര്‍ഷം ആദ്യത്തോടെ ചിത്രം തിയറ്ററുകളിലെത്തും. ഉണ്ണി മുകുന്ദന്‍, ആശാ ശരത്, ജയറാം എന്നിവരും ചിത്രത്തിലുണ്ട്.

ഒന്നിലധികം സിനിമകളില്‍ നായികാനായകന്മാരായി അഭിനയിച്ചാല്‍ പിന്നെ ആ താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പുറത്ത് വരുന്നത് പതിവാണ്. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിനു ശേഷമാണ് പ്രഭാസ്-അനുഷ്ക ജോഡികള്‍ ഗോസിപ്പ് കോളങ്ങളില്‍ എത്തിയത്.

താരങ്ങളുടെ വിവാഹനിശ്ചയം ഈ വര്‍ഷം ഡിസംബറില്‍ ഉണ്ടാവുമെന്നും വിവാഹത്തിനോടനുബന്ധിച്ച്‌ അനുഷ്ക ശരീര സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും ഇന്ത്യ ഡോട്ട് കോം എന്ന മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരങ്ങളുടെ പേരില്‍ ഗോസിപ്പുകള്‍ പ്രചരിച്ചത് ഒരു ട്വീറ്റില്‍ നിന്നുമായിരുന്നു. സിനിമ നിരുപകനായ ഉമൈര്‍ സന്ദു എന്നയാളുടെ ട്വിറ്ററില്‍ ബാഹുബലിയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത അനുഷ്കയുടെയും പ്രഭാസിന്‍റെയും വിവാഹം ഈ ഡിസംബറില്‍ തീരുമാനിക്കുമെന്ന് പറയുകയായിരുന്നു. പ്രഭാസും അനുഷ്കയും പരസ്പരം നല്‍കുന്ന സ്നേഹവും സംരക്ഷണവും അവരെ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുകയാണെന്നും താരങ്ങള്‍ പ്രണയത്തിലാണെന്നും ട്വീറ്റിലൂടെ സന്ദു പറഞ്ഞിരുന്നു. വിവാഹത്തക്കുറിച്ച്‌ ചോദിച്ചപ്പോള്‍ തന്‍റെ സ്വകാര്യ ജീവിതത്തെക്കുറിച്ച്‌ ഒന്നും പുറത്ത് പറയേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രഭാസ് മുന്പ് പറഞ്ഞിരുന്നത്.