ആന ഭ്രാന്ത് കൊണ്ട് എന്തും വിളിച്ചു പറയുന്ന ഒരു സമൂഹത്തിനോട് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കണം. നിങ്ങള്‍ ഇത് വായിച്ചിട്ട് തീരുമാനിക്കണം ഇത്തരം അപകടങ്ങള്‍ വിളിച്ചു വരുത്തേണ്ടതുണ്ടോ എന്ന്. ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത് തൃശ്ശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നളളിപ്പിക്കുന്നത് സംബന്ധിച്ച വിവാദമാണ്.
ളക്ടർ അധ്യക്ഷനായ നാട്ടാന നിരീക്ഷക സമിതി പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും, ഒരു കണ്ണിന് പൂർണ്ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ഇല്ലാത്ത ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആനകൾക്ക് വിലക്കേർപ്പെടുത്തിയത്.
സർക്കാർ ആന ഉടമകൾ ഇടഞ്ഞതോടെ കളക്ടർ ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ നിയമോപദേശം തേടിയിരിക്കുകയാണ്. ഡോക്ടർ ജിനേഷ് പിഎസ്. ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. ജനസഹസ്രങ്ങൾ നിറയുന്ന തൃശ്ശൂർ പൂരത്തിന് എഴുന്നള്ളിക്കുന്നതിലെ പ്രശ്നങ്ങൾ ഓർമ്മിപ്പിക്കുകയാണ് ഡോക്ടർ .
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-