മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി

കേരളത്തിനെ നടക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ലൈംഗിക പീഡന കഥയാണ് കൊച്ചിയിലെ കാലടിയിൽ നിന്ന് പുറത്തുവരുന്നത്. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പൊലീസ് പിടിയിലായത്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്നതുപോലുള്ള ലൈംഗിക വൈകൃതങ്ങളുടെ ഞെട്ടിക്കുന്ന…

കേരളത്തിനെ നടക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന ലൈംഗിക പീഡന കഥയാണ് കൊച്ചിയിലെ കാലടിയിൽ നിന്ന് പുറത്തുവരുന്നത്. കാടപ്പാറ കോഴിക്കാടൻ വീട്ടിൽ രാജിയാണ് പൊലീസ് പിടിയിലായത്. യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വരുന്നതുപോലുള്ള ലൈംഗിക വൈകൃതങ്ങളുടെ ഞെട്ടിക്കുന്ന രീതികൾ തന്നെയാണ് ലിവർ കാൻസർ പിടിപെട്ട രോഗിയായ ഒൻപത് വയസുകാരന്റെ ശരീരത്തിൽ ഇരുപത്തിയഞ്ചുകാരിയായ രാജി പരീക്ഷിച്ചത്.

രോഗിയായ ബാലനെ തന്റെ ലൈംഗിക വൈകൃതങ്ങളുടെ ഇരയായി രാജി മാറ്റുകയായിരുന്നു. അതുകൊണ്ട് തന്നെ നിരന്തരം ബാലൻ പീഡനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. ബാലന്റെ അവശതകളും കൂടി വന്നു. അസ്വാഭാവികമായ ബാലന്റെ ഈ അവശത തന്നെയാണ് യുവതിയെ കുടുക്കിയതും. കീമോയ്ക്ക് വരെ വിധേയനാക്കപ്പെട്ട ബാലനാണ് ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗിക്കപ്പെട്ടത് എന്നത് തന്നെ ഞെട്ടിക്കുന്ന അറിവാണ്. പോക്സോ കേസിൽ അകത്താകുമെന്നോ പിടിക്കപ്പെടുമെന്നോ ഉള്ള സൂചനപോലും യുവതിക്ക് ഉണ്ടായിരുന്നുമില്ല. ഒൻപതുകാരന്റെ അമ്മയുമായി യുവതിക്ക് ഉണ്ടായിരുന്ന അടുപ്പമാണ് നാലാം ക്ലാസുകാരനായ ബാലനെ യുവതിയുടെ അടുക്കൽ എത്തിച്ചത്.ലിവർ ട്രാൻസ്പ്ലാന്റേഷന് വിധേയമാകാനിരിക്കുകയാണ് ബാലൻ. അതിനായി ആർസിസിയിൽ 13 ലക്ഷത്തോളം രൂപ ഒൻപതുകാരന്റെ മാതാപിതാക്കൾ കെട്ടിവെച്ചിട്ടുമുണ്ട്. സോഷ്യൽ മീഡിയകളിൽ കുട്ടിയുടെ അവസ്ഥ വിവരിച്ചാണ് നിർദ്ധനരായ മാതാപിതാക്കൾ കുട്ടിയുടെ ലിവർ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് പണം സ്വരൂപിച്ചത്. തിരുവനന്തപുരം സ്വദേശികൾ ആണ് ബാലന്റെ മാതാപിതാക്കൾ. കുട്ടിയുടെ സന്തോഷത്തിനു വേണ്ടി എന്ന രീതിയിലാണ് യുവതി കുട്ടിയെ ഒപ്പം കൂട്ടി കൊച്ചിയിലേക്ക് മാറിയത്. ഇവിടുത്തെ സ്‌കൂളിൽ തന്നെയാണ് കുട്ടി പഠിക്കുന്നതും. അടുത്തിടെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്.ഭർത്താവിന് മദ്യപിക്കുന്ന രീതിയുമുണ്ട്. പലപ്പോഴും മദ്യപിച്ചാണ് യുവതിക്കൊപ്പം ഭർത്താവ് കിടക്കാറ്. അപ്പോഴാണ് ഒരു പരീക്ഷണമെന്ന രീതിയിൽ ബാലനെ യുവതി പരീക്ഷിക്കുന്നത്. യുവതിയും ഭർത്താവ് കിടക്കുന്ന റൂമിൽ തന്നെയാണ് യുവതി ബാലനെയും കിടത്താറ്. മദ്യപിച്ച ഭർത്താവ് ഉറക്കമായാൽ നഗ്‌നയായശേഷം യുവതി ബാലനെ നഗ്‌നനാക്കി തന്റെ ശരീരത്തിൽ കിടത്തും. തന്റെ ശരീരഭാഗങ്ങൾ മുഴുവനായി തടവിക്കും. യുവതി തന്റെ ഇഷ്ടങ്ങൾ മുഴുവൻ ബാലനെക്കൊണ്ട് നടത്തിക്കും. യുവതി പറയുന്നത് ബാലൻ അതേപടി അനുസരിക്കുകയും ചെയ്യും. മദ്യപിച്ച ഭർത്താവ് ഇതൊന്നും അറിയാറുമില്ല. മിക്ക രാത്രികളിലും യുവതി ബാലനെ ഉപയോഗപ്പെടുത്തുകയാണ് പതിവ്. എന്താണ് താൻ ചെയ്യുന്നത് എന്നകാര്യത്തിൽ ഒരറിവും ബാലന് ഉണ്ടായിരുന്നില്ല.

കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പറയുന്നത് അതേപടി ചെയ്തു എന്ന് മാത്രമേ ബാലൻ പറഞ്ഞിട്ടുള്ളൂ. അത് എന്തൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ ബാലൻ പറഞ്ഞത് കേട്ടപ്പോൾ ഞെട്ടിപ്പോയത് ബാലനെ പരിശോധിച്ച ഡോക്ടർ ആണ്. ഒൻപത്കാരന് ലിവർ കാൻസർ ആണെന്ന് ഡോക്ടർക്ക് അറിയാം. ബാലന്റെ ദേഹത്ത് തടിപ്പുകളും വ്രണങ്ങളും തുടർച്ചയായി പ്രത്യക്ഷപ്പെടുന്നു. ഇങ്ങിനെ വരാൻ വഴിയില്ല. എന്തോ വിപരീതമായി സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ബാലന്റെ അടുക്കൽ നിന്ന് ഡോക്ടർ വിശദവിവരങ്ങൾ തേടിയത്. ഡോക്ടർ വിവരങ്ങൾ മാതാവിന് കൈമാറിയതോടെ യുവതിക്ക് എതിരെ ശക്തമായ നിയമനടപടിക്ക് ബാലന്റെ ‘അമ്മ തീരുമാനിക്കുകയായിരുന്നു.പീഡനം നടന്നത് കാലടി പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണ് ബാലന്റെ മാതാപിതാക്കൾ അവിടെ പരാതി നൽകിയത്. മാതാവ് പരാതിയിൽ ഉറച്ചു നിന്നതോടെ പോക്സോ പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് മടിച്ചു നിന്നതുമില്ല. ബാലന്റെ മാതാപിതാക്കൾ വേറിട്ട് ആണ് താമസിക്കുന്നത്. അതിനാൽ ബാലൻ അമ്മയ്ക്ക് ഒപ്പമാണ്. ഈ സാഹചര്യമാണ് യുവതി ചൂഷണം ചെയ്തത്. ബാലന് സന്തോഷമാകും എന്റെ കൂടെ വന്നാൽ എന്നാണ് യുവതി മാതാവിനോട് പറഞ്ഞത്. കുട്ടിയെ കൂടെ കൂട്ടിയശേഷം സ്‌കൂളിൽ ബാലനെ യുവതി പഠനത്തിന് ചേർക്കുകയും ചെയ്തു. ഇതോടെ ഒൻപത് വയസുകാരൻ യുവതിയുടെ ഒപ്പമായി. തമ്പാനൂരിലെ റെയിൽവേസ്റ്റേഷനിൽ അന്തിയുറങ്ങേണ്ട അവസ്ഥയിലായിരുന്നു ബാലനും മാതാവിനും.
യുവതിക്ക് അടുപ്പമുള്ള ഒരാളാണ് ഇവരെ കൊച്ചിയിലെ ഒരു ഷെൽട്ടറിൽ എത്തിച്ചത്. ഷെൽട്ടറിൽ ബാലന് തുടരാൻ കഴിയാത്ത അവസ്ഥയായിരുന്നു. അതിനാലാണ് യുവതിയുമായുള്ള അടുപ്പം വെച്ച് ബാലനെ യുവതിയുടെ വീട്ടിൽ ആക്കുന്നത്. ബാലൻ യുവതിയുടെ കൂടെയുള്ള അവസ്ഥയിൽ തന്നെയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. പക്ഷെ ഭർത്താവിനെക്കാൾ കൂടുതൽ യുവതിക്ക് താത്പര്യം ഒൻപത് വയസുകാരനെയായിരുന്നു. ഈ ബാലനെയും കൊണ്ട് ഗോവയിൽ വരെ യുവതി പോയി എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയുടെ അവശത ചൂണ്ടിക്കാട്ടി വമ്പൻ പിരിവുകൾ പലതും യുവതി നടത്തിയതായി സൂചനയുണ്ട്.കുട്ടിയെ ഒപ്പം താമസിപ്പിക്കുന്നതിന്റെ പേരിൽ കുട്ടിയുടെ അമ്മയുടെ കൈയിൽ നിന്നും യുവതി തുകകൾ ഈടാക്കിയിരുന്നു. കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി സമാഹരിച്ച തുകയിൽ നിന്നാണ് ബാലന്റെ ‘അമ്മ ഈ തുകകൾ യുവതിക്ക് നൽകിയത്. ഈ തുകയും ബാലന്റെ പേരിൽ യുവതി സ്വരൂപിച്ച തുകയും ആർഭാട ജീവിതത്തിനും യാത്രകൾക്കുമാണ് യുവതി ചെലവാക്കിയതും എന്നും ആക്ഷേപമുണ്ട്. ഇതിന്റെ പേരിൽ ബാലന്റെ അമ്മയും യുവതിയുടെ അമ്മയും തമ്മിൽ ഉരസലും നടന്നു എന്നാണ് അറിയുന്ന വിവരം. പക്ഷെ ലൈംഗിക വൈകൃതങ്ങളുടെ ഇരയാവുകയായിരുന്നു മകൻ എന്ന് മനസിലായതോടെ ഡോക്ടർ നൽകിയ വിവരങ്ങൾ പ്രകാരം കുട്ടിയുടെ ‘അമ്മ പരാതിയുമായി മുന്നോട്ടു പോവുകയായിരുന്നു. പരാതി കിട്ടിയതോടെ പൊലീസ് പോക്സോ പ്രകാരമുള്ള നടപടികൾ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇപ്പോൾ യുവതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കാക്കനാട് സബ് ജയിലിലാണ്.