ആദിവാസി കോളനി നിവാസിയാണ് ഈ പരാതിക്കാരി. വളരെ ചെറുപ്പത്തിൽ വിവാഹിതയായ ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചെങ്കിലും വൈകാതെ ഭർത്താവ് ഉപേക്ഷിച്ചു പോയി. തുടർന്ന് കൂലിപ്പണി ചെയ്താണ് ഇവർ കഴിഞ്ഞ് വന്നത്. ജീവിതം വഴിമുട്ടിയ തോടെയാണ് 1996 ൽ നാറാണംമൂഴി യിലെ സാമ്പത്തിക സ്വാധീനമുള്ള ഒരു വീട്ടിൽ വേലക്കായി എത്തിയത്.
മാതാപിതാക്കൾ ജോലിക്ക് പോകുന്നതോടെ അവരുടെ ഏക മകൻ തന്നെ ശല്യപ്പെടുത്തുന്നത് പതിവാക്കിയിരുന്ന തായി പെരുന്നാൾ പോലീസ് കേസിൽ സമർപ്പിച്ച പരാതിയിൽ ഇവർ വ്യക്തമാക്കുന്നു. വിദ്യാർത്ഥിയായിരുന്ന അയാളെ പിന്തിരിപ്പിക്കാൻ പലപ്പോഴും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതലറിയാൻ വീഡിയോ കാണുക.
https://youtu.be/F1gw75pPIoQ
Source:The Fourth Estate