സോഷ്യൽ മീഡിയിൽ ഏറെ വിവാദം സൃഷ്ട്ടിച്ച വിവാഹം ആയിരുന്നു ചെമ്പൻ വിനോദിന്റെ,ഇരുവരുടെയും പ്രായം തമ്മിലുള്ള വ്യത്യാസം ആണ് വിവാദങ്ങൾക്കുള്ള പ്രധാന കാരണം. എന്നാൽ പ്രായം ഞങ്ങൾക്കിടയിൽ യാതൊരു പ്രശനവും ഉണ്ടാക്കിയിട്ടില്ല എന്ന് രണ്ടുപേരും പലതവണ പറഞ്ഞിട്ടുണ്ട്. സൗഹൃദം പ്രണയത്തിലേക്ക് വഴി മാറിയത്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ആരാണ് പ്രണയം ആദ്യം പറഞ്ഞതെന്ന ചോദ്യം തങ്ങള്‍ക്കിടയിലേക്ക് വന്നതെന്നാണ് ചെമ്ബന്‍ പറയുന്നത്.
എന്നാൽ തന്നോട് പലരും പറഞ്ഞിട്ടുള്ളത് ചെമ്ബന്‍ കടുത്ത മദ്യപാനിയാണ്, വില്ലത്തരമുള്ള ആളാണ് എന്നായിരുന്നു എന്ന് മറിയം പറയുന്നു. എന്നാല്‍ ചെമ്ബന് മദ്യം നിര്‍ബന്ധമില്ല, വില്ലത്തരമുണ്ട്, അത്യാവശ്യമുള്ളിടത്ത് മാത്രം എന്നും മറിയം വ്യക്തമാക്കുന്നു. രണ്ടുപേരുടെയും വീട്ടുകാരുടെ സമ്മതത്തോടെ ആണ് ഇരുവരും വിവാഹിതരായത്.
ലോക്ഡൗണ്‍ കഴിഞ്ഞ് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത് എന്നാല്‍ രജിസ്റ്റര്‍ ഓഫീസിന്റെ നോട്ടീസ് പിരീഡ് പ്രകാരം മെയ് അഞ്ചിനകം വിവാഹം ചെയ്തില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കേണ്ടി വരും അതുകൊണ്ട് വിവാഹിതരായെന്ന് ചെമ്ബന്‍ വ്യക്തമാക്കുന്നത്.”ഇവള്‍ സൈക്കോളജിസ്റ്റ് ആണ്. അഭിനേതാക്കാള്‍ക്ക് ഒരു പ്രായം കഴിയുമ്ബോള്‍ പ്രാന്താകും എന്നൊക്കെ പറയുന്നവര്‍ ഉണ്ട്. ഇനി എങ്ങാന്‍ അത് സത്യമായാല്‍ ആ സമയത്ത് എനിക്ക് പൈസ ലാഭിക്കാം. ഇവള്‍ ചികിത്സിച്ചോളുമല്ലോ” എന്നും ചെമ്ബന്‍ പറയുന്നു.