എളമ്പിലാട് യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ മുഹമ്മദ് ആബിറിനും സഹോദരന് ഷാഹിദിനും സ്കൂളില്‍ പോകാന്‍ പോകാന്‍ കൂട്ട് സൈക്കിളാണ്. രണ്ട് പേര്‍ക്കും ഒരോ സൈക്കിള്‍ വീതമുണ്ട്. യൂണിഫോമൊക്കെ ഇട്ട് സൈക്കിളിയിൽ സ്കൂളിൽ പോകുന്നതിന്റെ സുഖം കാറിൽ പോയാൽ കിട്ടില്ല എന്നാണ്നു ഷാഹിദിന്റെ വാദം. കഴിഞ്ഞ ദിവ്യേടിവസ് സൊസിലെ മീഡിയയിൽ വിരുത് ആയിരുന്നു ഷാഹിദിന്റെ പൊലീസിന് കൊടുത്ത പരാതി. കഴിഞ്ഞ രണ്ടു മാസ്സമായി സ്കൂളിൽ പോകാൻ ഒപാട്ടത്തിന്റെ വിഷമമായിരുന്നു ഷാഹിദിന്. രണ്ടു മാസ്സമായി സഹികെട്ടു പുറകെ
നടന്നതിന് ശേഷം,ആണ് സാഹിർ തന്റെ നോട്ട് ബുക്കിന്റെ പേജിൽ പരാതി കുറിച്ചത്. “മേപ്പയൂര്‍ പൊലീസ് സ്റ്റേഷന് എസ്ഐക്ക്, സാര്‍, എന്റെയും അനിയന്റെയും സൈക്കിള്‍ സപ്തംബര്‍ 5 -ാം 5 -ാം തിയതി കൊടുത്തതാണ്. ഇതുവരെ നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല.ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍ അതുകൊണ്ട് സാർ ഇതൊന്നു ഞങ്ങൾക്ക് വാങ്ങി തരണം .
പരാതി വായിച്ചപ്പോൾ ആദ്യം പൊലീസിന് അത് താമസ്സയായി തോന്നി എങ്കിലും സബീറുമാറി സൈക്കിൾ കടയിൽ പോയി, പരാതി ആരെഴുതിയാലും അത് പരാതി തന്നെയാണ്. മറ്റുള്ളവർക്ക് നിസ്സാരമായി തോന്നാവുന്ന ഒരു കാര്യമാണ് അബീറിന് ഇത്ര വലിയ പ്രശ്നമായത്. തന്റെ സൈക്കിൾ ശെരിയാക്കി കൊടുക്കാത്തനിടെ പ്രധിഷേധം ആയിരുന്നു സാബിർ അറിയിച്ചത്. ഗൾഫിൽ ഉള്ള പിതാവിനോടും മാതാവിനോടും പരാതി പറഞ്ഞുഎന്നാൽ അത് നടക്കില്ല എന്ന് മനസ്സിലായപ്പോൾ ആണ് സാബിർ പോലീസിൽ പരാതി നൽകിയത്.ബാലകൃഷ്ണന്റെ കേടായ സൈക്കിളുകള്‍ക്കിടയില്‍ നിന്ന്
പുറത്തെത്തിയപ്പോള്‍ ഇനിയൊരിക്കലും കാണാന്‍ പറ്റില്ലെന്ന് കരുതിയ ലോകം കണ്ടതുപോലെ സൈക്കിള്‍ പുതുപുത്തനായി തിളങ്ങുന്നു. പൊരുതി നേടിയ സൈക്കിളുമായി അബീർ ഇപ്പോൾ വലിയ സന്തോഷത്തിൽ ആണ്. അബീറിനെ ആദരിക്കാൻ വടകര പോലീസ് സ്റ്റേഷനറിൽ നിന്നു പോലീസ് അധികാരികൾ സ്ക്സ്കൂളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്