മറ്റു സംസ്ഥാനങ്ങളിൽ പോയാൽ ഇനി പട്ടിണി കിടക്കേണ്ടി വരില്ല! കേരളത്തിനു മോദിജിയുടെ പുതുവർഷ സമ്മാനമിതാ!!

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു എന്നാൽ എല്ലാ നേതാക്കന്മാരെയും ഞെട്ടിച്ചു കൊണ്ടാണ്…

കേരളം ജനത ഒന്നാകെ പൗരത്യ ഭേദഗതി നിയമിത്തിനെതിരെ ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് പ്രെധാനമത്രി നരേന്ദ്ര മോദി. പ്രേത്യേക നിയമസഭാ സമ്മേളനം പോലും വിളിച്ചു എന്നാൽ എല്ലാ നേതാക്കന്മാരെയും ഞെട്ടിച്ചു കൊണ്ടാണ് മോദിജി ഈ തീരുമാനം എടുത്തിരിക്കുന്നത്.

പുതുവത്സര സമ്മാനമായി മലയാളികൾക്ക് ഇനി മറ്റു സംസ്ഥാനങ്ങളിൽ പോയാലും പട്ടിണി കിടക്കേണ്ടി വരില്ല കാരണം ജനുവരി ഒന്ന് മുതൽ മറ്റു 11 സംസ്ഥാനങ്ങളിൽ റേഷൻ വാങ്ങാം! ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരമുള്ള സമാനരീതിയിൽ മറ്റു സംസ്ഥാനക്കാർക്ക് കേരളത്തിൽ നിന്നും റേഷൻ വാങ്ങാൻ സാധിക്കും.

കർണാടകയിൽനിന്ന് മാത്രം കേരളത്തിന് റേഷൻ വാഗനുള്ള സ്വുകാര്യം ഒരുക്കമായിരുന്നു ആദ്യ തീരുമാനം പിന്നീട് അത് പത്തു സംസ്ഥാനങ്ങളെ കൂടി ചേർത്ത് 2020 കൂടി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും റേഷൻ കാർഡ് വിവരങ്ങൾ ഒരൊറ്റ സെർവറിലേക്കു മറ്റും അതോടെ രാജ്യത്തു എവിടെ നിയനുംറേഷൻ വാങ്ങാം.

കർണാടക, ആന്ധ്ര പ്രേദേശ്, തെലങ്കാനാ, ഗോവ, രാജസ്ഥാൻ, ഹരിയാന, ജാർഖണ്ഡ്, ഗുജറാത്ത് ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾക്ക് റേഷൻ വാങ്ങാം. ആനക്കൂല്യ മുൻഗണന വിഭാഹത്തിനും ചുവപ്പു കാർഡ്, മഞ്ഞ കാർഡിന് മാത്രമാണ് ഇത്. മറ്റു കാർഡുകാർക്ക് ഇത് ബാധകമല്ല. കേരളത്തിലെ 37.29 ലക്ഷം പേരാണ് റേഷൻ കാർഡ് ഉപാഫോക്താകൾ എന്നാൽ എല്ലാവരും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിചിട്ടില്ല. ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇതു പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളു.

ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും പയറുവര്‍ഗങ്ങള്‍ക്ക് ഒരുരൂപയുമാണ് നിരക്ക്. ചില സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ഇത്തരം സംസ്ഥാനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് റേഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് സൗജന്യ നിരക്കിലോ കേന്ദ്രം നിശ്ചയിച്ച നിരക്കിലോ സാധനങ്ങള്‍ നല്‍കാം മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് താമസംമാറിയവര്‍, രണ്ടുസംസ്ഥാനങ്ങളുടെ അതിര്‍ത്തിപങ്കിടുന്നവര്‍ എന്നിവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വന്തം സംസ്ഥാനത്തെ റേഷന്‍ കടയില്‍ സാധനങ്ങള്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത സംസ്ഥാനത്തെ കടയില്‍നിന്ന് വാങ്ങാവുന്നതാണ്. ഇന്ത്യയിലെ പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷന്‍ കാര്‍ഡ്.

സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നല്‍കിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷന്‍ കാര്‍ഡ് അനുവദിക്കുന്നത്. കുടുംബത്തിലെ വ്യക്തികളുടെ ഒരു പട്ടിക, കാര്‍ഡ് ഉടമ റേഷന്‍കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയ സാധനങ്ങളുടെ വിവരങ്ങള്‍ എന്നിവ റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തുന്നു. ഉപഭോക്താക്കളെ ദാരിദ്ര രേഖ അടിസ്ഥാനമാക്കി എ.പി.എല്‍ , ബി.പി.എല്‍ എന്ന് രണ്ടായി തിരിച്ചിരിക്കുന്നു. ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് പിങ്ക് കവറും എ.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറം കവറിന് ഇളം നീല നിറവും ആയിരിക്കും, കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ രണ്ടു വിഭാഗങ്ങളെ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ്, ടെലഫോണ്‍ കണക്ഷന്‍, പാസ്‌പോര്‍ട്ട് , ബാങ്ക് അക്കൗണ്ട്, ഗ്യാസ് കണക്ഷന്‍, വിവിധ സര്‍കാര്‍ സേവനങ്ങള്‍ തുടങ്ങി പല സേവനങ്ങള്‍ക്കുമുള്ള തിരിച്ചറിയല്‍ കാര്‍ഡായും ഇത് ഉപയോഗിച്ചു വരുന്നു. കേരളത്തില്‍ 99% റേഷന്‍ കാര്‍ഡ് ഉടമകളും 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ട്