നിത്യദാസും നവ്യാനായരും ആരുടെയൊക്കെയോ ശക്തിയുള്ള ആയുധങ്ങൾ മാത്രമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സ്റ്റാർ മാജിക് എന്ന ഷോയിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ വാർത്തകൾ നിറഞ്ഞിരുന്നു അത് കൊണ്ട് തന്നെ താരത്തിനെ പിന്തുണച്ചും വിമർശിച്ചും  അനവധി ആളുകൾ…

Nityadas-and-Navyanayar-san

മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സ്റ്റാർ മാജിക് എന്ന ഷോയിൽ വെച്ച് സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ വാർത്തകൾ നിറഞ്ഞിരുന്നു അത് കൊണ്ട് തന്നെ താരത്തിനെ പിന്തുണച്ചും വിമർശിച്ചും  അനവധി ആളുകൾ രംഗത്ത് വന്നിരുന്നു.അതെ പോലെ തന്നെ താരം ഒട്ടുമിക്ക ചാനൽ ചർച്ചകളിലും തന്നെ ലക്ഷ്യം വെച്ച് തന്നെ മിക്കവരും സംസാരിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.ഈ ഒരു സംഭവം നടന്നതിന് ശേഷം അപ്പോൾ സംഭവിച്ച കാര്യങ്ങളിൽ കൂടുതൽ വിശദീകരണവുമായി സ്റ്റാർ മാജിക് ഷോയിൽ പങ്കെടുത്ത മിക്ക താരങ്ങളും രംഗത്ത് വരുകയും ചെയ്തിരുന്നു.

Nityadas and Navyanayar2
Nityadas and Navyanayar2

പക്ഷെ എന്നാൽ  കരുതികൂട്ടി തന്നെ അക്രമിക്കുവയായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.അവിടെ നടന്ന ഷോയിൽ പങ്കെടുത്ത നടിമാർ തന്നെയാണ് ആ സ്‌ക്രിപ്റ്റഡ് കണ്ടന്റ് ആയിരുന്നു എന്ന് പറഞ്ഞ് മുന്നോട്ട് വന്നത്.പക്ഷെ എന്നാൽ ആ സമയത്ത് ഫ്ലോറില്‍ ഉണ്ടായിരുന്ന തനിക്ക് ആരും തന്നെ സ്ക്രിപ്റ്റ് നൽകിയിട്ടില്ലെന്ന് താരം പറയുന്നു. ഒരു പക്ഷെ അവർക്കിത് സ്‌ക്രിപ്റ്റഡ് കണ്ടന്റ് ആയി നൽകിയിരിക്കാം.അതൊക്കെ തന്നെ സത്യ ആണെങ്കിൽ അവർ മനഃപൂർവം തന്നെ ആരുടെയൊക്കെയോ ഏറ്റവും ശക്തിയേറിയ   ആയുധകൾ തന്നെയാകുകയായിരുന്നു.

Nityadas and Navyanayar
Nityadas and Navyanayar

അത് കൊണ്ട് തന്നെ സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിയെ മാത്രം ലക്ഷ്യം വെച്ച ചില വ്യക്തികൾ അവിടെ തന്നെ ഉണ്ടായിരുന്നുവെന്നും.അതൊക്കെ ഇപ്പോൾ തുടങ്ങിയ കാര്യം ഒന്നുമല്ല.ഇതിന് മുൻപും ഇങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.എന്നോട് എന്നെന്നും വളരെ ശക്തമായ വിരോധമുള്ളവരാണ് മിമിക്രിക്കാർ.അത് കൊണ്ട് തന്നെ ആ ഫ്ലോറിലും അതൊക്കെ തന്നെയാണ് സംഭവിച്ചത്.അവരെല്ലാം തന്നെ കുറ്റം ചെയ്തു എന്ന് ഞാൻ പറയുന്നില്ല.അതിന് വേണ്ടി തന്നെ അവരെ ചിലർ ഉപയോഗിച്ചതാവും.അതെ പോലെ അന്നത്തെ ആ ഷോയിൽ മലയാളത്തിന്റെ രണ്ട് പ്രമുഖ നടിമാരാണ് ഉണ്ടായിരുന്നത്.ഈ തരത്തിൽ മാത്രമുള്ള ഒരു സസ്ക്രിപ്റ്റ് കൊടുക്കുമ്പോൾ തന്നെ നല്ലവണ്ണം ഒന്ന് ചിന്തിയ്ക്കാമായിരുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കുന്നു.