പുതിയ വഴികൾ തേടി നടി ലക്ഷ്മി പ്രമോദും ഭർത്താവും

കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്സ്മി പ്രമോദിന് മേലുള്ള കുരുക്കുകൾ ഓരോന്നായി മുറുകുകയാണ്, ഈ സാഹചര്യത്തിൽ തങ്ങൾക്ക് രക്ഷപെടാനുള്ള പുതിയ വഴികൾ തേടുകയാണ് ലക്ഷ്മിയും ഭർത്താവും. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു കൊട്ടിയത്ത്…

കൊട്ടിയത്ത് റംസി ആത്മഹത്യ ചെയ്ത സംഭവത്തിൽ നടി ലക്സ്മി പ്രമോദിന് മേലുള്ള കുരുക്കുകൾ ഓരോന്നായി മുറുകുകയാണ്, ഈ സാഹചര്യത്തിൽ തങ്ങൾക്ക് രക്ഷപെടാനുള്ള പുതിയ വഴികൾ തേടുകയാണ് ലക്ഷ്മിയും ഭർത്താവും. കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു കൊട്ടിയത്ത് വരൻ പിന്മാറിയ മനോവിഷമത്തിൽ റംസി എന്ന ഇരുപത്തിനാലു വയസ്സുകാരി ആത്മഹത്യാ ചെയ്തത്, റംസിയുടെ മരണത്തിനു പിന്നാലെയാണ് പലഞെട്ടിക്കുന്ന രഹസ്യങ്ങളും പുറത്ത് വന്നത്.

പ്രമോദിന്റെ ഭർതൃസഹോദരൻ ഹാരിസുമായി റംസി പ്രണയതിൽ ആയിരുന്നു 10 വർഷമായി ഇരുവരും അടുപ്പത്തിൽ ആയിരുന്നു, രണ്ടുപേരുടെയും വീട്ടുകാർ ഇവരുടെ ബന്ധം ഉറപ്പിക്കുകയും ചെയ്തു, ഇതിനിടയിൽ റംസി ഗർഭിണി ആകുകയും ലക്ഷ്മിപ്രമോദ് മുൻകൈ എടുത്ത് റംസിയെ കൊണ്ട് അബോർഷൻ ചെയ്യിപ്പിക്കുകയും ചെയ്തു, പിന്നീട് ഹാരിസ് വിവാഹത്തിൽ നിന്നും പിന്മാറിയ മനോവിഷമത്തിൽ ആണ് ലക്ഷ്മി ആത്മഹത്യ ചെയ്തത്.

എന്നാലിപ്പോൾ കേസിൽ നിന്നും രക്ഷപെടുവാൻ ലക്ഷ്മിയും ഭർത്താവും പുതിയ വഴികൾ തേടുകയാണ്. വതി ആത്മഹത്യചെയ്ത സംഭവത്തില്‍ കേസ് ഡയറിയും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും 28-ാം തീയതി ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്.  കേസില്‍ പ്രതിശ്രുതവരന്റെ ജ്യേഷ്ഠന്‍ അസറുദ്ദീനും സീരിയല്‍ നടിയായ ഭാര്യ ലക്ഷ്മി പി. പ്രമോദും സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയിലാണു കോടതിയുത്തരവ്. ജാമ്യഹര്‍ജിയില്‍ 28-നു സര്‍ക്കാര്‍ നിലപാടറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.