വാട്സാപ്പിലെ ഗ്രൂപ്പുകളുടെ അഡ്മിന്മാർക്ക് ഇനി മുതൽ ആശ്വസിക്കാം . ഹൈ കോടതി ഇറക്കിയ പുതിയ ഉത്തരവാണ് അഡ്മിൻ മാർക്ക് സന്തോഷകരമായ വാർത്ത ആയത് ഗ്രൂപ്പിൽ ആരെങ്കിലും അപകീർത്തി കരമായ രീതിയിൽ പോസ്റ്റിട്ടാൽ ഗ്രൂപ്പിന്റെ നടത്തിപ്പിക്കാരന് ഉത്തരവാദി അല്ലെന്നു ഡൽഹി ഹൈ കോടതിയുടെ ഉത്തരവ്. അപകീർത്തികരമായ പ്രസ്താവന പോസ്റ്റ് ചെയ്താൽ അയാൾക്ക് മാത്രമാണ്
കുറ്റകാരൻ ആകുക. ഈ കാര്യം കോടതി വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ ആശിഷ് ഭയല്ല തൻ അംഗമായ വാട്സ്ആപ് ഗ്രൂപിന്റെഅഡ്‌മിനെതിരെ ഉള്ള അപകീർത്തി കേസ് തള്ളി കൊണ്ടാണ് കോടതി ഉത്തരവ് ഇട്ടത്. വാട്സ്ആപ് ഗ്രൂപുകളിൽ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റ് ചെയ്‌തെന്ന് പരാതിയിൽ രാജ്യത്തു പലയിടത്തും ഗ്രൂപ്പ് അഡ്‌മിനെതിരെ കേസെടുത്തിരുന്നു.
ലാത്തൂരിലും ചന്ദീഗണ്ടിലും ഉൾപ്പെടെ അഡ്മിന്മാറീ അറസ്റ് ചെയ്യുക പോലുമുണ്ടായി. ഡൽഹി
ഹൈക്കോടതിയുടെ ഉത്തരവിന് ഡൽഹി സംസ്ഥാനത്ത മാത്രമേ സാധുതയുള്ളുവെങ്കിലും പുതിയൊരു നിയമവ്യാഖനത്തിനു വഴി തുറക്കും. അപകീർത്തികരമായ പ്രസ്താവന അച്ചടിച്ച് വന്നാൽ കടലാസ്സ് ഉൽപ്പാദിപ്പിക്കുന്നവർ എങ്ങനെ കുറ്റക്കാരെ ആകുമെന്ന് കോടതി ചോദിച്ചു. ഈ ഉത്തരവ് അഡ്മിൻ മാർക്ക് വളരെ ആശ്വാസമായിരിക്കുകയാണ് . മുൻപ് ഗ്രൂപ്പ് മെമ്പേഴ്‌സ് ഉണ്ടാക്കുന്ന പല അപകീർത്തി മെസ്സേജുകൾക്കും അഡ്മിന്മാരായിരുന്നു ഉത്തരം പറഞ്ഞിരുന്നത് . ഇനി അവർക്ക് ആശ്വസിക്കാം
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…
ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…