
മലയാളത്തിന്റെ അനശ്വര നടൻ കലാഭവൻ മണിയുടെ മരണത്തിന് ശേഷമുണ്ടായ നേരിട്ട ആരോപണങ്ങളെ കുറിച്ചും മാനസിക സമ്മർദ്ദത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ് നടൻ ജാഫർ ഇടുക്കി.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്.ഞങ്ങൾ സുഹൃത്തുക്കൾ എല്ലാം വരും കൂടി ചേർന്ന് കൊണ്ട് മണിയെ കുടിപ്പിച്ചു കൊന്നുവെന്നാണ് കേസ് പോലും.അത് കൊണ്ട് തന്നെ ജനങ്ങൾ വിചാരിച്ചതും അത് തന്നെയാണെന്ന് ജാഫർ പറയുന്നു.മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല .അതെ പോലെ വെറും പാവപ്പെട്ടവരാണ് തന്നെയാണ് മണിയുടെ കൂട്ടുകാരും കുടുംബക്കാരും സിനിമാ ലോകത്ത് വന്നപ്പോളാണ് മണിക്ക് പൈസ ഒക്കെ ആയത്.

അതെ പോലെ മണിയുടെ കുടുംബത്ത് മറ്റുള്ളവർ എല്ലാം തന്നെ കൂലിപ്പണിക്കാരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമാണ്.അതെ പോലെ പാടി എന്ന് പറയുന്ന പ്രദേശത്ത് അതിന്റെ തലേദിവസം കുറച്ച് പേർ വന്നിട്ട് ഉണ്ടായിരുന്നു.ആ വന്നവരൊക്കെ തന്നെ നല്ല കാര്യത്തിന് വേണ്ടി വന്നതാണോ അതോ മോശം കാര്യത്തിന് വേണ്ടി വന്നതാണോയെന്ന് അറിയില്ലായിരുന്നു.പക്ഷെ എന്നാൽ ഈ വന്നവരൊക്കെ എവിടെ നിന്നും വന്നതാണ് എന്ന് ചിന്തിച്ചാൽ ഒരിക്കലും തെറ്റ് പറയാനാകല്ലെന്ന് താരം പറയുന്നു.മണിയുടെ വീട്ടിൽ എന്നും ആളും ബഹളവും ഒക്കെ തന്നെയാണ്.അത് കൊണ്ട് തന്നെ ഉയർച്ചയുടെ പടവുകൾ കീഴടക്കുന്നവരെ കൊല്ലാൻ നടക്കുന്നവരും ഉണ്ടാകും.അങ്ങനെയുള്ള സംസാരമായിരുന്നു അവിടെ നടന്നത്.അത് കൊണ്ട് തന്നെ ഈ സംസാരം ഞങ്ങളെ മാത്രമല്ല കുടുംബത്തെ കൂടി പ്രശ്നത്തിലേക്ക് വഴി തിരിച്ചുവിടുമെന്ന് നല്ല രീതിയിൽ തന്നെ ഭയപ്പെട്ടിരുന്നു.ആ രീതിയിലുള്ള കഥകൾ മാത്രമാണ് ആ സമയത്ത് പുറത്ത് വന്നു കൊണ്ടിരുന്നത് എന്നത് ഏറ്റവും വലിയ ഒരു സത്യം തന്നെയാണ്.

ഇനി എന്താണ് ചെയ്യെണ്ടതെന്ന് വിഷമിച്ചു നടന്ന നാളുകൾ ഉണ്ടായിരുന്നു. ഇങ്ങനെയുള്ള കഥകൾ ഉണ്ടാക്കുന്നവർക്ക് ഞങ്ങളുടേയോ കുടുംബത്തിന്റെയോ വിഷമകൾ ഒരിക്കലും മനസ്സിലാകില്ല അവർക്ക് അത് കാണേണ്ട കാര്യവുമില്ല.കള്ള കഥകൾ ഓരോന്നായി പുറത്തേക്ക് വരുമ്പോൾ മനസ്സ് അകെ വേദനിക്കുകയായിരുന്നു.അത് കൊണ്ട് തന്നെ ഞാനും എന്റെ കുടുംബവും അനുഭവിച്ച അതിയായ വേദനകൾ പറഞ്ഞാൽ ആർക്കും തന്നെ മനസ്സിൽ ആകണമെന്നില്ല.ഈ സമയത്തായിരുന്നു മണിയുടെ ആളുകളുടെ വലിയ ഭീഷണി.ശക്തമായ തന്നെ ഭീഷണിപ്പെടുത്തിയെങ്കിലും അവരൊക്കെ അടിയും ബഹളവും ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ലെന്ന് ജാഫർ ഇടുക്കി പറയുന്നു.











