മലയാള സിനിമയുടെ തന്നെ മഹാനടനായ മമ്മൂട്ടി തന്റെ മഹാരാജാസ് കോളേജിലെ ചില ഓര്മകള് എടുത്തുപറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അവിടെ പഠിച്ച തന്റെ സുഹൃത്തു കെ പി തോമസിന്റെ പുസ്തക ഉത്ഘാടനത്തിന്റെ ചടങ്ങിൽ ആണ് താരം ഈ ഓർമകൾ പങ്കുവെച്ചത്. അന്ന് താൻ പഠിക്കുന്ന സമയത്തു വലിയവൻ എന്നോ ചെറിയവൻ എന്നോ വലുപ്പ വത്യാസം ഉണ്ടായിരുന്നില്ല മമ്മൂട്ടി പറയുന്നു.
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു സ്പെഷ്യൽ സ്വഭാവക്കാരൻ ആയിരുന്നു, ഞാൻ ഇന്ന് ആരായോ അത് അകാൻ കാരണം ഞ്ഞാൻ പഠിച്ച ഈ കലാലയം ആണ് മമ്മൂട്ടി പറയുന്നു. അന്ന് മഹാരാജാസിൽ നൂറിന്റെ നോട്ടുമായി എത്തുന്നവർ ആരുമില്ലായിരുന്നു, അന്ന് ഒരു ചോറ് പാത്രത്തിൽ നിന്നും മൂന്നുപേർ ആണ് ഒന്നിച്ചു കഴിച്ചിരുന്നത് മമ്മൂട്ടി പറയുന്നു.
ഞാൻ എല്ലാ സംഘങ്ങൾക്കൊപ്പവും ചേരുമായിരുന്നു, അന്ന് ഒരാൾ സിഗിരിട്ടു വാങ്ങിച്ചു കഴിഞ്ഞാൽ ഒരു പത്തുപേരെങ്കിലും അത് വാങ്ങിച്ചു വലിക്കുമായിരുന്നു. ഒരു ജാതി,മത, വർഗ്ഗ വിത്യാസമില്ലാതെ ആയിരുന്നു ഞങ്ങളുടെ സുഹൃത്ബന്ധം മമ്മൂട്ടി പറയുന്നു.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…