ഈ കഴിഞ്ഞ ദിവസം ആഡംബരക്കപ്പലില്‍ നടന്ന ലഹരിമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന് ഭക്ഷണങ്ങളുമായി അമ്മ ഗൗരി ഖാന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിൽ എത്തിയിരുന്നു.കുറെ മക്‌ഡൊണാള്‍ഡ് ബര്‍ഗറിന്റെ പായ്ക്കറ്റുകളുമായിയാണ് ഗൗരി ഖാന്‍ ഓഫീസിലേക്ക് വന്നത്.പക്ഷെ എന്നാൽ വളരെ ശക്തമായ സുരക്ഷാ കാരണങ്ങൾ കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ ആര്യൻഖാ കാണുവാൻ അനുമതി നൽകിയില്ല.അതെ പോലെ തന്നെ ഗൗരി ഖാന്‍ കൊണ്ട് വന്ന ഭക്ഷണവുംആര്യന് നല്‍കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അതെ പോലെ തന്നെ ആര്യന്റെ കൂടെ തന്നെ അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണം നൽകുവാൻ അനുവാദം നൽകിയിരുന്നില്ല.ഏറ്റവും മികച്ച ആഡംബര ഭക്ഷണങ്ങൾ കഴിച്ചു കൊണ്ടിരുന്ന ആര്യന്‍ ഖാനും കൂട്ടാളികൾക്കും റോഡ് സൈഡിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണമാണ് ഉദ്യോഗസ്ഥര്‍ കൊടുത്തത്. വളരെ പ്രധാനമായും എന്‍.സി.ബി ഉദ്യോഗസ്ഥര്‍ നൽകിയത് പുരി-ഭാജി, ദാല്‍-ചവല്‍, സബ്സി പറാത്ത തുടങ്ങിയ നോർമൽ ഭക്ഷണ ങ്ങളും ഏറ്റവും അടുത്ത ഹോട്ടലിൽ നിന്നും ബിരിയാണി, പുലാവ് ഉദ്യോഗസ്ഥര്‍ നൽകിയത്.ലഹരിമരുന്ന് കേസിൽ അറസ്റ്റിൽ ആയതിന് ശേഷം ആര്യന്റെയും കൂട്ടുകാരുടെയും ജീവിതശൈലിയ്ക്ക് മാറ്റം ഉണ്ടായതായിയാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
നിലവിൽ ഏറ്റവും വില കൂടിയ വസ്ത്രങ്ങൾ മാത്രം ധരിച്ചവർ ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരേ വസ്ത്രമാണ് ധരിക്കുന്നത്.അതെ പോലെ തന്നെ ഈ കഴിഞ്ഞ ദിവസം മകനെ ഒരു നോക്ക് കാണുവാൻ പിതാവ് ഷാരൂഖ് ഖാന്‍ അവിടേക്ക് എത്തിയിരുന്നു.ഷാരൂഖ് ഖാനെ കണ്ടപ്പോൾ തന്നെ ആര്യൻ കരഞ്ഞതായി എന്‍.സി.ബി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു.എന്‍.സി.ബി ആര്യന്‍ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത് ഞായറാഴ്ചയായിരുന്നു.രഹസ്യ റിപ്പോർട്ടിനെ തുടർന്ന് മുംബൈ തുറമുഖത്ത് നിന്നും ഗോവ തുറമുഖത്തിലേക്ക് പോയ കോര്‍ഡിലിയ എന്ന കപ്പൽ കേന്ദ്രികരിച്ചാണ് ലഹരിവേട്ട നടന്നത്.