വളരെ ശക്തമായ തന്നെ വിവാദങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുയാണ് മുതിർന്ന കോൺഗ്രസ് നേതാവും ലോക സഭാ എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ.രണ്ടു വരൻമാർ മാത്രം നിൽക്കുന്ന ചിത്രം പങ്ക് വെച്ചത് വലിയ ചർച്ചയായിരുന്നു.പക്ഷെ എന്നാൽ അദ്ദേഹം പറയുന്നത് എന്തെന്നാൽ വധുക്കളെ ചിത്രത്തിൽ ഒഴിവാക്കിയതല്ല എന്നാണ് ഇസ്‌ലാം വിവാഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നവർ ആർക്കും തന്നെ വലിയ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയിൽ ഒന്നും തന്നെ അതിൽ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.അതെ പോലെ വളരെ പ്രധാനമായും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് ഈ വിമർശനങ്ങൾ ഉണ്ടാക്കിയതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
അതെ പോലെ തന്നെ വളരെ പ്രധാനമായും ഇസ്ലാം വിവാഹത്തിന് നിക്കാഹും വിവാഹവും വേറെയാണ് നടത്തുന്നത്.അത് കൊണ്ട് തന്നെ ഞാൻ നിക്കാഹ് വേദിയിലേക്കെത്തിയ സമയം ആ ഇരട്ട സഹോദരന്‍മാരുടെ മണവാട്ടിമാർ തുണി മാറുവാൻ വേണ്ടി പോയിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.അവർ വരുവാൻ വേണ്ടിയാണ് അവിടെ കാത്ത് നിന്നിരുന്നത്.വേറെ ചില പരിപാടികളിൽ പങ്കെടുക്കേണ്ടതിനാൽ അവിടെ വേദിയിൽ ഉണ്ടായിരുന്ന വരന്മാർക്കും മറ്റുള്ളവർക്കുമൊപ്പം ചിത്രങ്ങളെടുത്ത് തിരിച്ചു പോകുകയായിരുന്നു.ഇസ്ലാമിക വിവാഹത്തെ കുറിച്ച് ധാരണയുള്ളവർക്ക് ഉണ്ടാകാൻ സാധ്യതയില്ലാത്ത സംശയമാണ് ആ ചിത്രത്തിന് താഴെ കമന്റുകളായി വന്നതെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.വളരെ പ്രധാനമായും കാസർകോട്ടെ വിവാഹങ്ങളെ കുറിച്ച് അറിയാവുന്നവർക്ക് മനസ്സിലാകും അതിന്റെ ആചാരങ്ങൾ വീടുകളില്‍ നടക്കുന്ന റിസപ്ഷനിലാണ് മണവാട്ടികളുമൊന്നിച്ചുള്ള ചിത്രം വരാറെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതെ പോലെ രണ്ട് പുരുഷന്‍മാരുടെ വിവാഹത്തിൽ പങ്കെടുത്താൽ എന്താണ് ഒരു പ്രശ്നം. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന കുറേ മനോരോഗികളുണ്ട്. അവരാണ് നമ്മുടെ നാട്ടില്‍ ഇതൊക്കെ ചര്‍ച്ചയാക്കുന്നതെന്നും അദ്ദേഹം പറയുന്നു.മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ വധു ഇല്ലാതെ വരന്മാരുടെ കൂടെ തന്നെ ചിത്രങ്ങളെടുത്ത രാജ് മോഹൻ ഉണ്ണിത്താനെ പരിഹസിച്ച് പ്രമുഖ അഭിഭാഷകൻ കൂടിയായ ഹരീഷ് വാസുദേവന്‍ രംഗത്ത് എത്തിയിരുന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഇന്ന് വിവാഹിതരായ മഞ്ചേശ്വരത്തെ സിനാനും ഷഫീഖ്‌നുമൊപ്പം’ എന്ന തലക്കെട്ടോടു കൂടിയാണ്.ഈ തലക്കെട്ട് സ്വവര്‍ഗ വിവാഹത്തിന്റെ സൂചനകളാണ് നൽക്കുന്നതെന്നാണ് മറ്റുള്ളവർ പ്രതികരിച്ചത്. വളരെ രൂക്ഷമായ വിമര്‍ശനങ്ങൾക്കും ട്രോളുകൾക്കും ശേഷം രാജ് മോഹൻ ഉണ്ണിത്താൻ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.