മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടന്‍ സുരാജ് വെഞ്ഞാറമൂടിനെ. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള സോഷ്യല്‍മീഡിയ കുറിപ്പാണ് വൈറലാകുന്നത്. ‘ഡിസംബര്‍ 2001ല്‍ പുറത്തിറങ്ങിയ ജഗപൊഗ എന്ന സിനിമയിലെ ദാദ സാഹിബ് പാച്ചു എന്നി ഇരട്ട റോളുകള്‍ ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ പ്രവേശനം എന്നാണ് എന്റെ അറിവ്..2002ല്‍ തുടങ്ങിയ ആ യാത്ര 2022ല്‍ എത്തി നില്‍ക്കുമ്പോള്‍ ഏകദേശം 250സിനിമകളില്‍ അഭിനയിച്ച തഴക്കം വന്ന ഒരു നടനായി മാറിയിരിക്കുകയാണ് സുരാജ് വെഞ്ഞാറമൂട് എന്ന നടന്‍’ എന്ന് കുറിക്കുന്നു രാഗീത് ആര്‍ ബാലന്‍.
കൊടുക്കുന്നു.. പക്ഷെ എന്റെ ലൈഫിൽ ഇതുവരെ ഒരു ഉമ്മയോ അച്ഛൻ മോനെ എന്ന് വിളിക്കുന്നതോ ഇതുവരെ കേട്ടിട്ടില്ല..വേറെ ആരോടെങ്കിലുമൊക്കെ പറയും എന്റെ മോൻ ആണെന്ന്.. Straight ടാ കുട്ടാ എന്ന് വിളിക്കും അല്ലാതെ മോനെ എന്നൊന്നും വിളിച്ചിട്ടില്ല.. പക്ഷെ ഈ ദേശിയ പുരസ്‌കാരം വാങ്ങി വീട്ടിൽ ചെന്നപ്പോൾ എന്റെ നാട്ടുകാർ മുഴുവൻ കെട്ടിപിടിച്ചു
വെച്ചപ്പോൾ കുട്ടത്തിൽ ദേശിയ പുരസ്‌കാരത്തെ ക്കാൾ മേലെ കിട്ടിയ ഒരു സന്തോഷം എന്റെ അച്ഛൻ കെട്ടിപിടിച്ചു
തന്നു “