വ്‌ളോഗറെ തേടി പൊലീസ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് കേസ്

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഘ കേസ്. കൊല്ലം സ്വതേഷിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹ വക്താനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് എഫ്ഐആർ. ശ്രീകാന്ത് വെട്ടിയാർക്കായി…

വ്‌ളോഗർ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഘ കേസ്. കൊല്ലം സ്വതേഷിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വിവാഹ വക്താനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലും ആലുവയിലെ ഫ്ലാറ്റിലും എത്തിച്ച് പീഡിപ്പിച്ചു എന്നാണ് എഫ്ഐആർ. ശ്രീകാന്ത് വെട്ടിയാർക്കായി പോലീസ് തിരച്ചിൽ തുടങ്ങി. icu എന്ന ഫ്ലാറ്റ് ഫോമിലൂടെ ട്രോൾ ആയും ഫലിതങ്ങൾ പറഞ്ഞും ശ്രീകാന്ത് വെട്ടിയാർ. പൊളിറ്റിക്കൽ കര്ടന്സ് ഉള്ള ബോഡി ശേമിങ് ഒഴിവാക്കിയുള്ള ഇത്രങ്ങൾ ഫലിതങ്ങൾ ഇഷ്ടപ്പെട്ടു പ്രബുദ്ധ മലയാളിക്ക്. ഫലിതങ്ങൾ പിന്നെ ശ്രീകാന്ത് വെട്ടിയാർ സ്വന്തം പേജിലേക്ക് മാറ്റി.

അവിടെയും അയാളെ തേടി മലയാളി എത്തി. പിന്നീട് ഫലിതങ്ങൾ സ്പൂഫുകളായി മാറി. വലിയ അംഗീകാരം ലഭിച്ചു ഇത്തരം സ്പൂഫുകൾക്ക്. മാധ്യമങ്ങൾ തേടി എത്തി സിനിമാക്കാർ തേടി എത്തി. സിനിമാക്കാർ നിരവധി അവസരങ്ങൾ ശ്രീകാന്തിന് നൽകി. അങ്ങനെ ഉയർച്ചയുടെ പടവുകൾ ശ്രീകാന്ത് പതിയെ ചവിട്ടി കയറി. ഇങ്ങനെ ഇരിക്കെ ആണ് പീഡന പരാതി ശ്രീകാന്തിനെതിരെ വരുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ആണ് ശ്രീകാന്തിനെതിരെ ലൈംഗീയ പരാതി ഉന്നയിക്കപ്പെടുന്നത്. അത് ഏറ്റു പിടിച്ച് പലരും രംഗത്തെത്തി. മീടു ആരോപണം വലുതായി. അപ്പോഴും മലയാളി ചോദിച്ചു പരാതി ഉണ്ടേൽ എന്തുകൊണ്ട് പോലീസിന് കൈമാറുന്നില്ല എന്ന്.

ഈ രണ്ട് കൂട്ടരും അതിന് മറുപടി നൽകിയില്ല. ശ്രീകാന്ത് തനിക്ക് എതിരെ ഉയർന്ന ആരോപണത്തിന് മറുപടി പറഞ്ഞതും ഇല്ല. പരാതി വൈകിയതോടെ ഇരയെ അതിക്രമിക്കാനുള്ള നീക്കം ചില കോണുകളിൽ ആരംഭിച്ചു. ഇതിനിടയിൽ ആണ് ഇക്കഴിഞ്ഞ നായറാഴ്ച ഒരു യുവതി സിറ്റി പോലീസ് കമ്മിഷ്ണർ ഓഫീസിൽ എത്തിയത്. കൃത്യമായ ഒരു പാർവതി ഈ യുവതി കമ്മിഷ്ണർക്ക് കൈമാറി. അതിലെ ചില കാര്യങ്ങൾ പറയുന്നത് ഇങ്ങനെ : ശ്രീകാന്തിനെ സമൂഹ മാധ്യമങ്ങൾ വഴി പരിജയം ഉണ്ടായിരുന്നു യുവതിക്ക്. ഇത് ഉപയോഗിച്ച് യുവതിയെ ശ്രീകാന്ത് പലതവണ പീഡിപ്പിച്ചു. സാമ്പത്തികമായി ചൂഷണം ചെയ്തു. മാനസികമായി ഉപദ്രവിച്ചു. യുവതിയുടെ പരാതി അന്യൂശിച്ച ഉദ്യോഹഗസ്ഥന് അതിൽ കഴമ്പ് ഉണ്ടെന്ന് മനസിലായി. ഒടുവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ബലാത്സംഘ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാം ജാമ്യമില്ലാ വകുപ്പ് ആണ്. ശ്രീകാന്ത് ഇപ്പോൾ ഒളുവിൽ ആണെന്നാണ് പോലീസ് പറയുന്നത്.