സംഭവത്തിന്റെ തലേദിവസം റിഷാന പ്രവീണിനെ കസേര കൊണ്ട് തലയ്ക്കടിച്ചു

കഴിഞ നാലാം തീയതിയാണ് ട്രാൻസ്‌ജെൻഡർ ആയ പ്രവീൺ ആത്മ,ഹ ത്യ ശ്രമത്തെ തുടർന്ന് മരണമടഞ്ഞത്. റിഷാന ആയിരുന്നു പ്രവീണിന്റെ പങ്കാളി. ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വളരെ വലിയ രീതിയിൽ ആഘോഷമായിരുന്നു. ബോഡി ബിൽഡർ ആയ പ്രവീൺ കഠിന പരിശ്രമത്തെ തുടർന്നാണ് ഈ നിലയിൽ എത്തിയിരുന്നത്. എന്നാൽ പ്രവീൺ ആത്മ,ഹ ത്യ ചെയ്തതോടെ റിഷാനയും ആത്മ,ഹ ത്യ ചെയ്യാൻ ശ്രമിച്ച് ആശുപത്രിയിൽ ആയ വിവരം പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ പ്രവീണിനെതിരെ ഉണ്ടായ ഡീഗ്രേഡിങ് ആണ് താരത്തിനെ കൊണ്ട് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് ആദ്യം സോഷ്യൽ മീഡിയ ഒട്ടാകെ പ്രചരിച്ചത്.

എന്നാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആണ് പിന്നീട് പ്രവീണിന്റെ വീട്ടുകാരിൽ നിന്ന് വന്നത്. റിഷാന പ്രവീണിനെ നിരന്തം ചൂഷണം ചെയ്തിരുന്നു എന്നാണു കുടുംബം ആരോപിച്ചത്. സോഷ്യൽ മീഡിയയിൽ കൊട്ടിഘോഷിക്കപ്പെട്ട വിവാഹം ആയിരുന്നു ഇരുവരുടേത് എന്നത് കൊണ്ട് തന്നെ തങ്ങളുടെത് മാതൃക ദാമ്പത്യം ആണെന്ന് മറ്റുള്ളവരെ കാണിക്കാൻ പ്രവീൺ ശ്രമിച്ചിരുന്നു. എന്നാൽ റിഷാനയിൽ നിന്നും പലപ്പോഴും വളരെ ക്രൂ, രമായ പീഡ ന ങ്ങൾ ആണ് പ്രവീണിന് നേരിടേണ്ടി വന്നത്. എന്നാൽ ഇപ്പോൾ ഇതൊക്കെ സഹയാത്രികയും പ്രവീണിന്റെ കുടുംബവും ചേർന്ന് പ്രവീണിന്റ മ,രണത്തിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

പ്രവീൺ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതിന്റെ തലേ ദിവസം, അതായാണ് മേയ് രണ്ടാം തീയതി റിഷാന വഴക്കിനെ തുടർന്ന് പ്രവീണിനെ കസേര എടുത്ത് തലയ്ക്ക് അടിച്ചു. തലയ്ക്ക് രണ്ടു സ്റ്റിച്ച് ഉണ്ടായിരുന്ന പ്രവീൺ അപടകം പറ്റിയത് ആണെന്നാണ് ഡോക്ടറിനോട് പറഞ്ഞത്. ശാരീരിക ആക്രമണങ്ങൾ മാത്രമല്ല, ലൈം ഗീ,കമായും പ്രവീണിന് റിഷാനയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പ്രവീൺ പലപ്പോഴും ഇതൊന്നും പുറത്ത് പറഞ്ഞിരുന്നില്ല എന്നും ഇതൊക്കെ തങ്ങൾ അരിഞ്ഞത് ഒരുപാട് വൈകി ആണെന്നും തങ്ങൾ അറിഞ്ഞു കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ പ്രവീൺ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നുമാണ് സഹയാത്രിക കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.