ശ്വേതാ മേനോനും, ശ്രീജിത്തും രതി ചേച്ചിയും, പ പ്പുവുമായി എത്തിയ ഒരു രാജീവ്കുമാർ ചിത്രമായിരുന്നു ‘രതി നിർവ്വേദ൦’, ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിച്ചു കണ്ടുമുട്ടിയ ഒരു അഭിമുഖമാണ് കൂടുതൽ ശ്രെധ ആകുന്നത്, ഇതിൽ തനിക്കൊരു തമാശയായ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ശ്വേത തുടക്കമിടുന്നത്, ചിത്രത്തിൽ തന്റെ പിൻഭാഗത്ത് അടിക്കുന്ന സീൻ എത്ര വെട്ടം ഷോട്ട് എടുത്തു എന്ന് അറിയാമോ എന്നാണ് നടി ചോദിക്കുന്നത്.
ശ്രീജിത്ത് തന്റെ പിൻഭാഗം അടിച്ച് ചുമന്നു എന്ന് താൻ സംവിധായകനോട് പരാതി പറഞ്ഞുവെന്ന് നടി പറയുന്നു ഈ കാര്യം താമശരീതിയിൽ ശ്രീജിത്തും പറയുന്നു. അത് പ്ലാസ്റ്റിക് ഒന്നും അല്ലെന്ന് വരെ താൻ ശ്രീജിത്തിനോട് അവസാനം പറഞ്ഞുപോയെന്നും ശ്വേത പറയുന്നു, ആ സീനിന് മാത്രം 25 പ്രാവശ്യം റിഹേഴ്‌സല്‍ ടേക്ക് ഒക്കെ വരെ എടുത്തു, അന്നത്തെ പപ്പുവില്‍ നിന്നും ശ്രീജിത്തിനുണ്ടായ മാറ്റങ്ങൾ ഒരുപാട് ഉണ്ട് ശ്വേത പറയുന്നു
ശ്രീജിത്ത് ഇപ്പോൾ വിവാഹശേഷം ഒരുപാട് മാറി, ശ്രീജിത്ത് വിവാഹം ക്ഷണിച്ചിരുന്നു എന്നാല്‍ ആ സമയത്ത് താന്‍ അമേരിക്കയില്‍ ആയതിനാല്‍ പോകാന്‍ സാധിച്ചിരുന്നില്ല. രതിനിര്‍വ്വേദം ക്ലീന്‍ സിനിമയാണ്. തീയേറ്ററിലേക്ക് ഫാമിലി വരാന്‍ തുടങ്ങിയതോടെയാണ് ചിത്രത്തെക്കുറിച്ചുണ്ടായിരുന്ന മോശം ഇമേജ് മാറിയതെന്നും ശ്വേത പറയുന്നു. ശ്വേതയെ താന്‍ ആദ്യമേ മാം എന്നായിരുന്നു വിളിച്ചിരുന്നത് ശ്രീജിത് പറയുന്നു, എന്നാൽ തന്നെ പേര് വിളിച്ചാൽ മതിയെന്ന് പറഞ്ഞു ശ്രീജിത്ത് പറയുന്നു, അടുത്തിടെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിൽ എത്തിയിരുന്നു, ശ്വേത ആണ് ഈ കാര്യം സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്