ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ശാരീരിക ബന്ധം പുലര്‍ത്തിയ നീതു കാമുകന് സമ്മാനിച്ചിരുന്നത് 150 പവന്‍ സ്വര്‍ണവും ഒരു ബൈക്കും

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് പ്രതിയായ നീതുവിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തിരുവന്‍വണ്ടൂര്‍ സ്വദേശിയായ നീതു വഴിവിട്ട ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്. കളമശ്ശേരിക്കടുത്തുള്ള…

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും നവജാത ശിശുവിനെ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് പ്രതിയായ നീതുവിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തിരുവന്‍വണ്ടൂര്‍ സ്വദേശിയായ നീതു വഴിവിട്ട ജീവിതമാണ് നയിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്.

കളമശ്ശേരിക്കടുത്തുള്ള ഇവരുടെ ഫ്ലാറ്റിൽ പുരുഷമാരുടെ വരവ് കൂടിയതോടെ സമീപ വാസികളുടെ എതിർപ്പുകളെ തുടർന്നാണ് നീതു വടകക്ക് താമസം മറന്നത്. ഈ സമയത്താണ് കാമുകനായ ഇബ്രാഹിം ബാദുഷയെ നീതു ടിക് ടോക് വഴി പരിചയപ്പെടുന്നത്. എന്നാൽ ഇവരുടെ ബന്ധം ഭർത്താവും കുടുംബവും അറിഞ്ഞിരുന്നില്ല. ജോലിയുമായി ബന്ധപെട്ടാണ് എറണാകുളത്ത് താമസിക്കുന്നത് എന്നാണ് നീതു ഇവരെ വിഷ്വസിപ്പിച്ചിരുന്നത്. എന്നാൽ ഇതിനിടയിൽ ഭർത്താവ് നാട്ടിൽ എത്തി. എന്നാൽ ഈ വിവരം കാമുകനെ അറിയിച്ചിരുന്നില്ല. വീട്ടുകാരെ കാണാൻ പോകുന്നു എന്ന രീതിയിൽ ആണ് നീതു നാട്ടിലേക്ക് പോയത്.

ഈ സമയങ്ങളിൽ കാമുകനുമായും ഭർത്താവുമായും നീതു ശാരീരിക ബന്ധം പുലർത്തിയിരുന്നു. കൂടാതെ കാമുകന് 150 പവന്‍ സ്വര്‍ണവും ഒരു ബൈക്കുമാണ് നീതു നൽകിയത്. ഭർത്താവിന്റെ പണമാണ് നീതു ഇത്തരത്തിൽ ദുരുപയോഗം ചെയ്തത്. ഈ സമയത്ത് നീതു ഗർഭിണി ആകുകയും ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. ഇതിൽ പിന്നെ നവജാഥ ശിശുവിനെ കണ്ടെത്താനായിരുന്നു യുവതിയുടെ ശ്രമം. തന്റെ കുഞ്ഞാണെന്ന് കാണിച്ച് കാമുകനൊപ്പം കഴിയാനായിരുന്നു നീതുവിന്റെ ലക്ഷ്യം.

ഇതിനായി ഹോസ്പിറ്റലിന് സമീപത്തായി മുറിയെടുത്ത് താമസിക്കുകയും ശേഷം നഴ്സ് വേഷം കെട്ടി അശ്വതിയെ സമീപിക്കുകയും ശേഷം കുഞ്ഞിന് മഞ്ഞ നിറം കൂടുതലാണെന്നും icu വിലക്ക് മാറ്റണം എന്നും പാല് വയറ് നിറച്ചു കൊടുക്കാനും അശ്വതിയോട് നീതു പറഞ്ഞു. മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ തരാം എന്ന് പറഞ്ഞാണ് നീതു കുഞ്ഞിനെ കൊണ്ട് പോയത്. എന്നാൽ icu ഭാഗത്തേക്ക് പോകാതെ സ്റ്റെപ് ഇറങ്ങി പോയ നീതുവിനെ സംശയം തോന്നിയതോടെ ആണ് ജീവനക്കാരോടും മറ്റും വിവരം പറയുന്നത്.