കുട്ടിശ്രീകൃഷ്ണനെ ജീപ്പിന്റെ ബോണറ്റിലിരുത്തി!അമ്മയുടെ വാട്സ് ആപ്പ് നമ്പർ തപ്പി സ്മിതേഷ്, ആളൊരു ജഗജില്ലി തന്നെ 

ഈ  ചിത്രം ആദ്യം  കണുമ്പോൾ നമ്മൾക്ക് തോന്നുന്നത് ഒരു ശ്രീകൃഷ്ണ ജയന്തിയിൽ ഒരു കുട്ടികൃഷ്ണനെ വാല്സല്യത്തോട് ഒരു പോലീസ് മേധവി തന്റെ പോലീസ് ജീപ്പിന്റെ ബോണറ്റിൽ കയറ്റി ഇരുത്തുന്ന രീതി ആണെന്നാണ്, എന്നാൽ ഇതൊരു…

ഈ  ചിത്രം ആദ്യം  കണുമ്പോൾ നമ്മൾക്ക് തോന്നുന്നത് ഒരു ശ്രീകൃഷ്ണ ജയന്തിയിൽ ഒരു കുട്ടികൃഷ്ണനെ വാല്സല്യത്തോട് ഒരു പോലീസ് മേധവി തന്റെ പോലീസ് ജീപ്പിന്റെ ബോണറ്റിൽ കയറ്റി ഇരുത്തുന്ന രീതി ആണെന്നാണ്, എന്നാൽ ഇതൊരു കെണി ആണ്,  ഇത് ചെയ്യ്തിരിക്കുന്നത് കഴിഞ്ഞ ദിവസം ഒരു വൃദ്ധയെ തല്ലി  വീഴ്ത്തിയ മുഖ്യ മന്ത്രിയുടെ മദർ പോലീസ് സ്റ്റേഷൻ ധർമടത്തെ സി ഐ സ്മിതേഷ്, മുൻപ് തന്നെ ആളൊരു ജഗജില്ലി ആണെന്നാണ് അറിയുന്നത്, അതുപോലെ തന്നെയാണ് ഈ ഒരു വാർത്തയും. കഴിഞ്ഞ ശ്രീകൃഷ്‌ണ ജയന്തിയിൽ ആണ് ഇങ്ങനൊരു കാപട്യം നടത്തിയത്, എന്നാൽ ഇതിന്റെ ദുഷ്ട്ടലാക്കണ് ഇപ്പോൾ പുറത്തുവരുന്നത്. സ്മിതേഷ് മുഖ്യ മന്ത്രിയുടെ നാട്ടിൽ നടന്ന ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഒരു കുട്ടിയെ മുൻപരിചയം ഉള്ളതുപോലെ നടിച്ചു  കുട്ടിയെ ജീപ്പിന്റെ ബോണറ്റിൽ ഇരുത്തി ചിത്രം എടുത്തു,

നിരവധി കുട്ടികൃഷ്ണൻ മാർ ഉണ്ടായിട്ടും എന്തുകൊണ്ട് ഈ കുട്ടിയെ മാത്രം അങ്ങനെ ചെയ്യ്തു എന്ന് ചോദ്യമുണ്ട്, ഇങ്ങനൊരു ചിത്രം അവിടെ നിന്ന ഫോട്ടോഗ്രഫറുമാരെ കൊണ്ട് എടുപ്പിച്ചതാണ്. അതിനു ശേഷം കുട്ടിയുടെ അമ്മയുടെ വാട്സാപ്പ് നമ്പർ അന്വേഷിച്ചു, കുട്ടി നമ്പർ കൊടുത്തു, എന്നാൽ പിന്നീട് ആ വാട്സ്ആപ്പിൽ ആയി സ്മിതേഷിന്റെ കരവിരുതൽ.

എന്നാൽ സ്മിതേഷിന്റെ ശല്യം മൂത്ത യുവതി ഉടൻ പൊലീസിൽ പരാതി നൽകി അതോടു പോലീസ് അസോസിയേഷനിൽ ഇതൊരു ചർച്ച ആയി മാറി. എങ്കിലും മുഖ്യന്റെ ഓഫീസ് ഇടപെട്ട് കാര്യം ഇല്ലാതാക്കിഎന്നതാണ്   പോലീസിൽ അമർഷം ഉണ്ടാകാൻ കാരണം. മുഖ്യന്റെ സ്വന്തം നാട്ടിൽ തന്റെ മകനെ പോലീസ് സ്റ്റേഷനിൽ അന്യായമായ പിടിച്ച വെച്ചതിനെ മകനെ വിട്ടയക്കാൻ വേണ്ടി എത്തിയ അമ്മയെയാണ് ഇയാൾ മർദിച്ചത്, ഇതിന്റെ പേരിൽ സ്മിതേഷിനെ സസ്‌പെൻഡ് ചെയ്യ്തു. ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട് എന്നാൽ ഇയാൾ ഒളിവിൽ ആണ് ചില മാധ്യമപ്രവർത്തകരുടെ വീട്ടിൽ ആണെന്നാണ് പോലീസുകാർ പറയുന്നത്.