27 സ്ത്രീകള്‍ ഉള്‍പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍.

തെലങ്കാനയിലെ കുകട്പള്ളി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ നിന്ന മറ്റു സ്ത്രീകളെ  ലൈംഗിക തൊഴിലാളികള്‍ എന്ന് തെറ്റിദ്ധരിച്ച്‌   ആളുകള്‍ അപഹസിച്ച്‌  തുടങ്ങിയതൂടുകൂടിയാണ്  പോലീസ് എത്തിയത്. തുടര്‍ന്ന് സ്ഥലം പരിശോധിച്ചപ്പോള്‍ ഇവിടം സ്ത്രിമായി   പെണ്‍വാണിഭം നടന്നു വരുന്നു…

തെലങ്കാനയിലെ കുകട്പള്ളി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. ബസ് സ്റ്റോപ്പില്‍ നിന്ന മറ്റു സ്ത്രീകളെ  ലൈംഗിക തൊഴിലാളികള്‍ എന്ന് തെറ്റിദ്ധരിച്ച്‌   ആളുകള്‍ അപഹസിച്ച്‌  തുടങ്ങിയതൂടുകൂടിയാണ്  പോലീസ് എത്തിയത്. തുടര്‍ന്ന് സ്ഥലം പരിശോധിച്ചപ്പോള്‍ ഇവിടം സ്ത്രിമായി   പെണ്‍വാണിഭം നടന്നു വരുന്നു എന്ന് മനസിലാക്കുകയും ഇടപാടിനെതിയവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിന്നീട് പോലീസ്  ഇടപാടുകാരെ തേടി ബസ് സ്റ്റോപ്പില്‍ നിന്ന 27 ലൈംഗിക തൊഴിലാളികളെ പോലീസ് പിടികൂടി. രാത്രി 9 മണിയോടെ ബസ് സ്റ്റോപ്പിലെത്തുന്ന സംഘം 12 മണിവരെ ബസ് സ്റ്റോപ്പിലുണ്ടാകും. ഇതിനിടെ ഇടപാടുകാരെ കണ്ടെത്തുകയും തൊട്ടടുത്തുള്ള വേശ്യാലയത്തിലേക്ക് കൊണ്ട് പോകുകയുമാണ്‌ ഇവരുടെ രീതിയെന്ന് കുകട്പള്ളി എസ്.ഐ നാരായണ സിംഗ് പറഞ്ഞു.

അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തതായും പോലീസ് അറിയിച്ചു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാത്രിയാണ്‌ ഭാഗ്യനഗര്‍ കോളനിയിലെ ബസ്റ്റ് സ്റ്റോപ്പില്‍ നിന്ന 27 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തത്.