സ്ത്രീധന പീഡനം. യുവതിയുടെ മുടിയും നഖവും പിഴുതെടുത്തതിന് ശേഷം റെയിൽവേ ട്രാക്കിൽ തള്ളി

ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവത്തിനു കിട്ടിയ സ്ത്രീധനത്തിന്റെ തുടർന്നുണ്ടായ തർക്കത്തെ ചൊല്ലി ഭർത്തവും വീട്ടുകാരും യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ സ്ത്രീധനമായി ബൈക്കും രണ്ടു ലക്ഷം രൂപയും നൽകിയില്ല…

ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവത്തിനു കിട്ടിയ സ്ത്രീധനത്തിന്റെ തുടർന്നുണ്ടായ തർക്കത്തെ ചൊല്ലി ഭർത്തവും വീട്ടുകാരും യുവതിയെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു വരുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ സ്ത്രീധനമായി ബൈക്കും രണ്ടു ലക്ഷം രൂപയും നൽകിയില്ല യെന്നാരോപിച്ചായിരുന്നു ആക്രമണം. 

കഴിഞ്ഞ ദിവസം ഇവർ പെൺകുട്ടിയെ ക്രൂരമായി. വീട്ടുകാരുടെ സഹായത്തോടെ ഭർത്താവ്  ഇരുമ്പ്ദണ്ട് ചൂടാക്കി പെൺകുട്ടിയെ പൊളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. കൂടാതെ കൂടുതൽ വേദനിക്കാനായി പെൺകുട്ടിയുടെ മുടിയും നഖവും പിഴുതെടുക്കുകയും ചെയ്തു. അവശയായി അബോധവസ്ഥയിലായ പെൺകുട്ടിയെ മരിക്കാനായി ഇവർ മനഃപൂർവം റെയിൽവേ ട്രാക്കിൽ തള്ളുകയുമായിരുന്നു. എന്നാൽ പെൺകുട്ടിയെ ട്രാക്കിൽ കണ്ട പ്രദേശ വാസികൾ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് എത്തി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇടക്കുവെച്ചു ബോധം വന്ന പെൺകുട്ടി തന്നെയാണ് മർദധന കഥ പോലീസിനോട് പറഞ്ഞത്.

പെൺകുട്ടിയുടെ നില ഗുരുതരം ആണെന്നും ശാരീരിക ആക്രമണങ്ങൾ കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളൽ ഏറ്റിട്ടുണ്ടന്നും ഡോക്ടർമാർ പോലീസിനോട് അറിയിച്ചു. സംഭവം കേസ് ആയതോടെ ഭർത്താവും വീട്ടുകാരും കടന്നു കളഞ്ഞു. പോലീസ് അവർക്കായി തിരച്ചിൽ നടത്തുകയാണ്.