അദ്ദേഹം ഒട്ടും റൊമാന്റിക്ക് ആയിട്ടുള്ള ഒരു മനുഷ്യൻ ആയിരുന്നില്ല

വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ഇന്ദ്രാജ. കൂടാതെ, മലയാളം, തമിഴ്, തെലുങ് ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇന്ദ്രജ. തമിഴിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും…

വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായി നിൽക്കുന്ന താരമാണ് ഇന്ദ്രാജ. കൂടാതെ, മലയാളം, തമിഴ്, തെലുങ് ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇന്ദ്രജ. തമിഴിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ഒരു പക്ഷെ മലയാളികളിൽ പലരും ഇന്ദ്രാജാ ഒരു മലയാളി ആണെന്നും വിശ്വസിച്ചിരിക്കുന്നവർ ആയിരിക്കും. എന്നാൽ ചെന്നൈ സ്വദേശിയാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്.  വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.  ഇപ്പോൾ നവാഗതനായ സംവിധായകൻ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ട്വൽത്ത് സി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവ് ഇന്ദ്രാജ.

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ പ്രണയത്തിന്റെ കുറിച്ചും വിവാഹത്തിന് കുറിച്ചും എല്ലാ ഇന്ദ്രാജ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഒരു തമിഴ് ബ്രഹ്മണൻ ആണ്. എന്നാൽ ഞാൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു മുസ്ലീമിനെയും. ഞങൾ പരസ്പ്പരം പ്രണയിച്ചാണ് വിവാഹിതർ ആയത്. എനിക്ക് പുള്ളിയെ ഒരു 6 വർഷത്തോളമായി അറിയാമായിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു. ഞങ്ങൾക്ക് കുറെ കോമ്മൺ സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോകുക ഒക്കെ ചെയ്യുമായിരുന്നു. അങ്ങനെ ഒരു യാത്രയ്ക്കിടയിൽ വെച്ചാണ് അദ്ദഹം ആണ് എന്നിക്ക് ചേരുന്ന ആൾ എന്ന് ഞാൻ തിരിച്ചറിയുന്നത്.

പുള്ളി എന്നാൽ അത്ര റൊമാന്റിക്ക് എക്സ്പ്രസ് ചെയുന്ന ആൾ ഒന്നുമില്ലായിരുന്നു. എന്നാൽ ഒരുപാട് സ്നേഹമുള്ള ഒരു മനുഷ്യൻ ആയിരുന്നു. ഞാൻ ആയിരുന്നു ഇപ്പോഴും സർപ്രൈസുകൾ ഒക്കെ നല്കിക്കൊണ്ടിരുന്നത്. എനിക്ക് അതൊക്കെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു. എന്നെ പൂർണ്ണമായും മനസ്സിലാകുന്ന ഒരാൾ ആണ് അദ്ദേഹം. മദ്യപാനവും പുകവലിയും ഇല്ലാത്ത ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹവും. ദൈവം സഹായിച്ച് ആ ആഗ്രഹം എനിക്ക് സംഭലമാക്കാനും കഴിഞ്ഞു. ഞാൻ വെജിറ്റേറിയൻ ആയത് കൊണ്ട് തന്നെ വീടിനുള്ളിലേക്ക് നോൺ വേജ് കയറ്റില്ല എന്ന കടുത്ത തീരുമാനം എന്റെ ആയിരുന്നു. അതിനു ഗ്രീൻ സിഗ്നൽ പുള്ളി നേരുത്തെ തന്നെ തരുകയും ചെയ്തിരുന്നു എന്നും ഇന്ദ്രാജാ പറഞ്ഞു. കൂടാതെ തന്റെ പ്രൊഫഷനെയും മനസ്സിലാകുന്ന ആൾ ആണ് അദ്ദേഹം എന്നും താരം കൂട്ടിച്ചേർത്തു.