ലോഹിതദാസിന്റെ ജോക്കറിലൂടെ വില്ലൻ വേഷത്തിൽ വന്ന മലയാലി പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ നടൻ , ആ ചിത്രത്തിൽ തന്നെ നിഷാന്ത്പ്ര സാഗർ പ്രകടനം കൊണ്ടു വലിയ ജനശ്രദ്ധ നേടി. പിന്നീടിങ്ങോട്ട് ഫാൻടോം , ഇന്ദ്രിയം , കൊച്ചാൽ ,ജിന്ന്അ ങ്ങനെ നിരവധി ചിത്രങ്ങൾ സണ്ണി ലിയോണി യോടൊപ്പം അഭിനയിച്ച നടൻ എന്ന പ്രേത്യേകത മലയാളത്തിൽ നിഷാന്ത് സാഗർ ന് സ്വന്തം. നിഷാന്ത് സാഗർ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നല്ല ഫിറ്റ്വ ബോഡി ആയിരുന്നു നിഷാന്ത് സാഗറിന്റെ പ്രത്യേകത. ഒപ്പം പ്രത്യേകതയുള്ളൊരു ചിരിയും. ആ കാലത്ത് ഒരുപാട് പെൺപിള്ളേർക്ക് നിഷാന്തിനോട് ക്രഷ് ഉണ്ടായിരുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.ശരീര സൗന്ദര്യത്തിനു ആരോഗ്യത്തിനുംപ്രധാനയും കൊടുക്കുന്ന നിഷാന്ത്വ സാഗർ ർക്ക് ഔട്ട് ഒന്നും മുടക്കാറില്ലെന്ന് പറയുന്നു. ഒരുപ്രായം കഴിയുമ്പോൾ നമ്മുടെ ബോഡിയുടെ പോക്ക്മനസിലാക്കി അതിന് അനുസരിച്ച് ബോഡി മെയിന്റയിൻ ചെയ്യനാം എന്നും നിഷാന്ത് പറയുന്നുണ്ട്.സിനിമയിൽ വന്ന കാലത്ത് ഇത്രയും ശരീരം പാടില്ല എന്ന് എല്ലാവരും [പറയുമായിരുന്നു എന്നും.മലയാളം ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ കുറച്ചു കവിളും വയറും വേണം എന്നൊക്കെ ആളുകൾ പറഞ്ഞുതന്നുവെന്നും അഭിമുഖത്തിൽ നിഷാന്ത് പറയുന്നുണ്ട്. സിനിമയിൽ എത്തണം എന്ന ആഗ്രഹം ചെറുപ്പം മുതലേ ഉണ്ടായിരുന്നുവെന്നും. എത്തിയ ശേഷം അറിവില്ലായ്മയും, ഉഴപ്പും ഒക്കെയാണ് നിലനിന്നു പോകാതിരിക്കാൻ കാരണം എന്നും നിഷാന്ത് പറഞ്ഞു.അല്ലാതെ ആരും ത ന്നെ ഉപയോഗിക്കാത്തത് അല്ല എന്നും താരം തുറന്നു പറയുന്നു.
ആ സമയത്ത് പ്രണയം ഉണ്ടായിരുന്ന പല ആളുകളും ഇപ്പോൾ പറയുന്നുണ്ട് വിരൽ തൊട്ടാൽ പൂവേ എന്ന ഗാനത്തെപ്പറ്റി.ആ സിനിമ ചെയ്യുമ്പോൾ 22 വയസ്സ് ആയിരുന്നു. വിവാഹം കഴിഞ്ഞ ആ സമയത്തായിരുന്നു ഫാന്റം ചെയ്യുന്നത്. പ്രേമവിവാഹം ആയിരുന്നുവെന്നും. അഞ്ചാം ക്‌ളാസിൽ തുടങ്ങിയ പ്രണയം ആയിരുന്നുവെന്നും പറയുന്നുണ്ട്. വളരെ ചെറിയ പ്രായത്തിൽ തോന്നിയ ഇഷ്ടമായാതെ കൊണ്ടാകാം , വിവാഹവും നേരത്തെ ആയിരുന്നുവന്നു നിഷാന്ത് പറയുന്നു. പെൺകുട്ടികൾക്ക് ആ കാലത് 22 വയസ്സൊക്കെ വിവാഹ പ്രായം ആയിരുന്നു. അത്ആ കൊണ്ട് തന്നെ ഭാര്യക്ക് ആസമയത്ത് ആലോചനകൾ വന്നു തുടങ്ങിയിരുന്നുവെന്നും പറയുന്നുണ്ട് താരം.
പക്ഷേ ഓരോ ആലോചനകൾ വരുമ്പോഴും അത് മുടക്കുമെന്നും ഒരു ആലോചന വന്നിട്ട് മുടക്കാൻ നോക്കിയിട്ട് അത് മുടങ്ങുന്നില്ല എന്നും.അവസാനം അയാളോട്ഞാ നിഷാന്ത്ൻ സാഗർ തന്നെ നേരിട്ട് ചെന്ന് പിണമാരാണ് പറഞ്ഞുവെന്നും താരം ചിരിയോടെ ഓർക്കുന്നു.പക്ഷേ നിഷാന്ത് പറഞ്ഞിട്ടും അയാൾ കേട്ടില്ല ട്ടില്ല. അതോടെയാണ്ആ പ്രായത്തിൽ വിവാഹം കഴിക്കാൻ നിര്ബന്ധിതനായഎന്ന് നിഷാന്ത് സാറ പറയുന്നുണ്ട്. നിഷാന്ത് സാഗറിന് രണ്ടു മക്കളാണ്. മോൾ ഡിഗ്രിക്കും, മകൻ ആറാം ക്ലാസ്സിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് .