എന്നെ വല്ലാതെ വേദനിപ്പിച്ച വാർത്തയും ആ എഡിറ്റർ തന്ന പണിയും മുകേഷ് 

സിനിമയിലും, രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് മുകേഷ് ഇപ്പോൾ താരം തനിക്കു വേദന ഉണ്ടാക്കിയ ഒരു ന്യുസിനെ കുറിച്ചും ആ ന്യൂസിന്റെ എഡിറ്റർ നൽകിയ മറുപടിയെ കുറിച്ചു൦ തുറന്നു പറയുകയാണ് ഒരു…

സിനിമയിലും, രാഷ്ട്രീയത്തിലും ഒരുപോലെ തിളങ്ങി നിന്ന നടൻ ആണ് മുകേഷ് ഇപ്പോൾ താരം തനിക്കു വേദന ഉണ്ടാക്കിയ ഒരു ന്യുസിനെ കുറിച്ചും ആ ന്യൂസിന്റെ എഡിറ്റർ നൽകിയ മറുപടിയെ കുറിച്ചു൦ തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. ദിലീപിന്റെ കേസ് അതിന്റെ മൂർതന്യവസ്ഥയിൽ നിൽക്കുന്ന സമയത്തു ഞാൻ ദിലീപിനെ അറുപതു പ്രവശ്യം വിളിച്ചു എന്ന് തല കെട്ടോടു കൂടി വന്ന വാർത്ത കണ്ടു ഞാൻ ആകെ വല്ലാതായി മുകേഷ് പറയുന്നു.

ഈ വാർത്ത വായിച്ച ജനങ്ങൾ എന്താണ് കരുതുന്നത് അതുപോലെ ഒരാൾക്ക് ഫോണിൽ അറുപതു പ്രവശ്യം എന്ത് സംസാരിക്കാൻ കഴിയും, അതൊന്നു എല്ലവർക്കും ചിന്തികാമായിരുന്നല്ലോ. ഈ ഒരു വാർത്ത സായാഹ്‌ന പത്രത്തിൽ ആയിരുന്നു എത്തിയത്. ദിലീപിന്റെ ആ സംഭവം നടക്കുന്ന സമയത്തു താൻ ദിലീപിനെ അറുപതു പ്രാവശ്യം വിളിച്ചു എന്നായിരുന്നു വാർത്ത.

ഈ അറുപതുപ്രാവശ്യം ഒരു ദിവസം  വിളിക്കണമെങ്കിൽ ഹലോപറഞ്ഞു കട്ട്  ചെയ്‌യേണ്ട  ഇത് അറുപതുപ്രാവശ്യം വളരെ ബുദ്ധിമുട്ടു ആണല്ലോ. ബൈ ഇലക്ഷൻ വരാൻ പോകുകയാണ് മുകേഷിനെ ഇതൊരു പണിയാകും എന്ന് പറയുന്നവരുമുണ്ട് , ഒരാൾക്ക് എങ്ങനെ അറുപതുപ്രവശ്യം വിളിക്കാൻ കഴിയും എന്നുപോലും ആരും ചിന്തിക്കുന്നില്ല ഞാൻ ആകെ സങ്കടത്തിൽ പോലും ആയി, പിന്നീട് ഞാൻ ഞാൻ ഈ വിവരം സുഹൃത്തിനോട് പറഞ്ഞു അയാളുടെ സുഹൃത് ഈ പത്രത്തിന്റെ എഡിറ്റർ ആയിരുന്നു, എന്റെ സുഹൃത്തു ഈ എഡിറ്ററെ വിളിച്ചു ഈ വിവരം ചോദിച്ചു എന്റെ സുഹൃത് സ്പീക്കറിൽ ഇട്ടാണ് ഈ എഡിറ്ററെ വിളിക്കുന്നത്. അപ്പോൾ എഡിറ്റർ പറഞ്ഞ മറുപടി എന്റെ മകന്റെ കല്യാണത്തിന് ഞാൻ മുകേഷിനെ വിളിച്ചു, അദ്ദേഹം കല്യാണത്തിന് പങ്കെടുത്തു പക്ഷെ ഭക്ഷണം കഴിക്കാതെ ഏതോ ആവശ്യം ഉണ്ടെന്നു പറഞ്ഞു പോയി, അന്ന് മുതൽ ഞാൻ ചിന്തിച്ചതാണ് മുകേഷിനൊരു പണികൊടുക്കണമെന്നു മുകേഷ് പറയുന്നു