നിന്റെ സിനിമയിൽ അഭിനയിക്കുന്നില്ല നീ അവളെ നിലക്ക് നിർത്തേണ്ട ശല്യപ്പെടുത്തിയ സംവിധായകന് മമ്മൂട്ടിയുടെ വിലക്ക്

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സ്വന്തം നിലപടുകളിൽ ഉറച്ചു സിനിമ മേഖലയിലെ എന്തിനെതിരെയും ശബ്‌ദിക്കുന്നൊരാളാണ് മാമൂട്ടി. സിനിമയിലെ എന്ത് കാര്യമായാലും മുഖം മൂടിയില്ലാതെ വെട്ടിത്തുറയുന്ന് പറയുന്ന ഒരു വെക്തി അത് എല്ലാ സിനിമ…

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സ്വന്തം നിലപടുകളിൽ ഉറച്ചു സിനിമ മേഖലയിലെ എന്തിനെതിരെയും ശബ്‌ദിക്കുന്നൊരാളാണ് മാമൂട്ടി. സിനിമയിലെ എന്ത് കാര്യമായാലും മുഖം മൂടിയില്ലാതെ വെട്ടിത്തുറയുന്ന് പറയുന്ന ഒരു വെക്തി അത് എല്ലാ സിനിമ പ്രവർത്തകർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോൾ അത്തരത്തിൽ നടി പ്രവീണക്ക് വേണ്ടി ശബ്ദ മുയർത്തിയിരിക്കുയാണ് മമ്മൂട്ടി.

പ്രവീണ മലയാള സിനിമയിൽ എത്തുന്നത് തൊണ്ണൂറുകളിൽ മലയാള സിനിമയിൽ മമ്മൂട്ടി ശോഭിക്കുന്ന കാലത്താണ്. ആ കാലത്ത് മമ്മൂട്ടിയും പ്രവീണയും ഒരുമിച്ച് എഴുപുന്ന തരകൻ എന്ന സിനിമ അഭിനയിക്കുകയുണ്ടായി. പ്രവീണ മമ്മൂട്ടിയുടെ പെങ്ങളായിട്ടാണ് അഭിനയിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഒരു സംവിധായകൻ പ്രവീണയെ വിളിക്കുകയുണ്ടായി. കൂട്ടിനായി സെറ്റിൽ പ്രവീണയുടെ അച്ഛൻ ഉണ്ടായിരുന്നു. അച്ഛനാണ് ഫോൺ എടുത്തത്. ഒരു കഥയുടെ കാര്യം പറയാനാണ് എന്ന് സംവിധായകൻ പറഞ്ഞപ്പോൾ തന്നോട് കഥയും മറ്റും പറയാൻ അദ്ദേഹം പറയുകയുണ്ടായി. പക്ഷെ വിളിച്ച സംവിധായകന് പ്രവീണയോട് തന്നെ സംസാരിക്കണം ഞാനാണ് ഇതെല്ലം നോക്കുന്നതെന്ന് അച്ഛൻ പറഞ്ഞപ്പോൾ അത് സമ്മതിക്കാതെ പ്രവീണയോട് തന്നെ സംസാരിക്കണം എന്നതിൽ ഉറച്ചു നിന്നു.

കുറെ നേരം ഇങ്ങനെ സംസാരിച്ചതിന്റെ ഒടുവിൽ നിങ്ങളുടെ സിനിമയിൽ അഭിനയിക്കുന്നില്ല എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയുണ്ടായി. സെറ്റിലെ ഇടവേളകളിൽ മമ്മൂട്ടിയുമായി പ്രവീണ ഇരുന്നപ്പോൾ മാമ്മൂട്ടിയോട് ഈ കാര്യം പറയുകയുണ്ടായി. മൂന്നാല് സിനിമ ചെയ്തിട്ടുള്ള വ്യക്തിയാണ് വിളിച്ചതെന്നും മമ്മൂട്ടിയോട് പറയുകയുണ്ടായി. മമ്മൂട്ടി ഉടനെ ആ സംവിധയകനെ വിളിക്കുകയും നിന്റെ നാറിയ സിനിമയിൽ അഭിനയിക്കാൻ അവൾ കാണില്ല അല്ല നല്ല ഒന്നാതരം കുടുംബത്തിലെ കുട്ടിയ എന്നും പറഞ്ഞു. ഇതിന് ശേഷം പ്രവീണക്ക് ഉപതെഷ രൂപേണെ ഇങ്ങനെയുള്ള പല അവന്മ്മാരും വിളിക്കും നല്ല സംവിധായകരയും നല്ല കഥയും തിരഞ്ഞെടുക്കുക എന്നാൽ നിനക്ക് നല്ല ഭാവി ഉണ്ടാകും. ഇതുപോലുള്ള ഉഡായിപ്പുകളിൽ പോയി ചാടരുത്. ആ വാക്കുകൾ തന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമാണ് ഉള്ളത് എന്ന് പ്രവീണ പറഞ്ഞു.