ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും രക്ഷപെട്ട 20 കാരിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍, തന്നെ ലൈംഗീക അടിമയാക്കി 10 പേര്‍ക്ക് വീതിച്ച് നല്‍കി

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന ലോകം മുഴുവന്‍ നശിപ്പിക്കാനും, ഇസ്ലാം അല്ലാതെ മറ്റൊന്നും വേണ്ട എന്ന പ്രത്യേയശാസ്ത്രം അനുസരിച്ച് ഭീകരവാതം ഈ ലോകം വളര്‍ത്തുകയാണ്. അഭയാര്തികള്‍ക്കിടയില്‍ കയറി യൂറോപിലേക്കും അവര്‍ എത്തി. അതിന്…

ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടന ലോകം മുഴുവന്‍ നശിപ്പിക്കാനും, ഇസ്ലാം അല്ലാതെ മറ്റൊന്നും വേണ്ട എന്ന പ്രത്യേയശാസ്ത്രം അനുസരിച്ച് ഭീകരവാതം ഈ ലോകം വളര്‍ത്തുകയാണ്. അഭയാര്തികള്‍ക്കിടയില്‍ കയറി യൂറോപിലേക്കും അവര്‍ എത്തി. അതിന് ശേഷം യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ പതിവായിരിക്കുകയാണ്.

പക്ഷെ സിറിയയിലെ ഐഎസ് താവളത്തില്‍ പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്ന പതിവ് തുടരുകയാണ്. പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്ത‍ ഇസ്ലാമിക് സ്റ്റേറ്റില്‍ നിന്നും രക്ഷപെട്ട 20 കാരി യായ സീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ആണ്. തന്നെ ലൈംഗിക അടിമയാക്കി പത്ത് പേര്‍ക്ക്  ഐഎസ് വീതിച്ച് നല്‍കി.

യസീദി പെണ്‍കുട്ടിയായ ഇസ്ര പറയുന്നത് ആ  പത്ത് പേര്‍ക്ക് പുറമെ വേറെയും പേര്‍ തന്നെ പ്രാപിയ്ക്കാനായി എത്തിയെന്നാണ്. ഇരുപതുകാരിയായ ഇസ്ര ഉള്‍പ്പെടെ ഏഴ് യസിദികള്‍ ആണ് ഇവരുടെ കൈയ്യില്‍ നിന്ന്  രക്ഷപ്പെട്ടത്. യുഎസ് നിയന്ത്രണത്തിലുള്ള സിറിയന്‍ ഡേമോക്രാറ്റിക് ഫോഴ്‌സസില്‍ ഏഴ് യസിദികള്‍ സാഹസികമായി രക്ഷപ്പെട്ട് എത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കുകയും ആണ്‍കുട്ടികളെ പഠിപ്പിക്കുകയുമാണ് ചെയ്യുന്നത്. ത്തോളം പുരുഷന്‍മാര്‍ക്ക് തന്നെ ലൈംഗിക അടിമയായി ഐഎസ് തീവ്രവാദികള്‍ നല്‍കിയെന്ന് വെളിപ്പെടുത്തിയത് ഇസ്ര തന്നെയാണ്.   ഇസ്രയെക്കൂടാതെ രക്ഷപ്പെട്ട യസിദികളുടെ കൂട്ടത്തില്‍  അദിബ എന്ന യുവതിയും ഉണ്ട്.