ബോളിവുഡ് സിനിമാ ലോകത്ത് ആരാധകരുടെ പ്രിയ താരം ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ ആയതിന് ശേഷം മയക്കുമരുന്ന് കേസ് വളരെ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.ചില അഭിനേതാക്കൾ ആര്യനെ പൂർണമായും പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ ആകട്ടെ എതിർക്കുകയും ചെയ്യുന്നു.നിലവിൽ ഇപ്പോൾ ഈ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുയാണ് പ്രമുഖ ബോളിവുഡ് നടി സോമി അലി.കേസിൽ നിന്നും ആര്യനെ വെറുതെ വിടണമെന്നും കുറ്റകൃത്യങ്ങളില്‍ നിന്ന് മയക്കു മരുന്ന് ഉപയോഗം ഒഴുവാക്കണമെന്നും സോമി കുറിപ്പിലൂടെ വ്യക്തമാക്കുന്നു.
മയക്കുമരുന്ന് ഒരിക്കൽ എങ്കിലും പരീക്ഷിച്ച് നോക്കാത്ത ഏത് കുട്ടിയാണ് ഇവിടേയുള്ളത് ? വീട്ടിലേക്ക് പോകുവാൻ ആ കുട്ടിയ്ക്ക് അനുവാദം കൊടുക്കൂ.ഈ സമൂഹത്തിൽ നിന്നും ലൈംഗികത്തൊഴിലും മയക്ക് മരുന്ന് ഉപയോഗവും തുടച്ചു മാറ്റുവാനാകില്ല.അത് കൊണ്ട് തന്നെ ഇവയെ നിയമം കൊണ്ട് ബന്ധിക്കാതിരികൂ. കൊടും കുറ്റവാളികളെയും ക്രൂരമായ ബലാത്സംഗം ചെയ്യുന്നവരെയും പിടികൂടാന്‍ നിയമ സംവിധാനങ്ങള്‍ ഉണ്ടെല്ലോ.അതെ പോലെ തന്നെ വളരെ പ്രധാനമായും 1971 മുതല്‍ മയക്കുമരുന്നിനെതിരേ അമേരിക്ക ഏറ്റവും ശക്തമായ പോരാട്ടം നടത്തുകയാണ്.അത് കൊണ്ട് ഈ കാലത്തും മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കും അത് ലഭ്യമാണ്.
ഷാരൂഖ് ഖാനും ഗൗരിയുടെയും കൂട്ടു തന്നെയാണ് എന്റെ ഹൃദയവും ചലിക്കുന്നത്. ആര്യന്‍ എന്ത് കൊണ്ടും ഒരു തെറ്റും ചെയ്തിട്ടില്ല.നീ സത്യമുള്ളവൻ തന്നെയാണ് നിനക്ക് നീതി ലഭിക്കും.പക്ഷെ എന്നാൽ ഈ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതിയിൽ ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ തളളിയിരുന്നു.ആര്യന്‍ ഖാന്റെ കൂടെ തന്നെ അറസ്റ്റിലായ അര്‍ബാസ് മര്‍ച്ചന്‍റ്, മുണ്‍മൂണ്‍ ധമേച്ച എന്നിവരുടെ അപേക്ഷയും കോടതി തള്ളിയിരുന്നു.ഇവർ മൂന്ന് പേരും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.അതെ പോലെ തന്നെ ആര്യന്‍ ഖാൻ അര്‍ബാസ് മര്‍ച്ചൻ എന്നിവർ ആര്‍തര്‍ റോഡ് ജയിലിലും.മുണ്‍മൂണ്‍ ധമേച്ച ബൈക്കുള വനിതാ ജയിലുമാണ് പാർപ്പിച്ചിരിക്കുന്നത്.