കേരളത്തിൽ ഒന്നടങ്കം കോലിളക്കം സൃഷ്‌ടിച്ച കൊലപാതക പരമ്പര തന്നെ യായിരുന്നു കൂടത്തായിൽ അരങ്ങേറിയത്.അത് കൊണ്ട് തന്നെ ഇപ്പോളിതാ ഈ കൊലപാതകക്കേസിൽ ജയിൽ കഴിയുന്ന മുഖ്യപ്രതി ജോളി ജോസഫിന് ജയിൽ കമ്പിളി വസ്ത്രം അനുവദിക്കണമെന്ന് പറഞ്ഞിരുക്കുകയാണ്.അതെ പോലെ തന്നെ വളരെ പ്രധാനമായും പ്രതി ജോളി ആവശ്യപ്പെടുന്നത് ശാരീരിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ട് കമ്പിളി വസ്ത്രവും പുതപ്പും വേണമെന്നാണ്.
കൂടത്തായി കേസ് ജില്ലാ സെക്ഷൻ കോടതി പരിഗണിക്കുന്നതിനിടയിലാണ് ജോളിയുടെ അഭിഭാഷകൻ ഇങ്ങനെയൊരു ആവിശ്യം കോടതിയോട് ആവശ്യപ്പെട്ടത്. പക്ഷെ എന്നാൽ കോടതി ഈ കാര്യം പരിഗണിക്കാൻ തയ്യാറായില്ല.കോഴിക്കോട് ജില്ലാ ജയിലിലാണ് കൂടത്തായിലെ കൊലപാതക പരമ്പരയിലെ പ്രതിയായ ജോളി റിമാൻഡിൽ കഴിയുന്നത്.
ഒരു പായ മാത്രം വിരിച്ചു കൊണ്ട് തറയിൽ കിടന്നാൽ അതി സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവെന്നും അത് കൊണ്ട് തന്നെ കമ്പിളി വസ്ത്രങ്ങളും പുതപ്പും വേണമെന്നാണ് പറയുന്നത്.ഇതിന് കുറെ നാളുകൾക്ക് മുൻപ് ഈ ആവിശ്യം തന്നെ ഉന്നയിച്ചു കൊണ്ട് ജോളി ജില്ലാ ജയിൽ സൂപ്രണ്ടിന് വളരെ വിശദമായി തന്നെ ഒരു അപേക്ഷ നൽകിയിരുന്നു.
ഈ കാര്യത്തെ കുറിച്ച് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.പക്ഷെ എന്നാൽ മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ ജയില്‍ സൂപ്രണ്ട് വഴിയുള്ള അപേക്ഷ ലഭിച്ചില്ല എന്ന് തന്നെയാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്.നിലവിൽ ഇപ്പോൾ ഈ കേസ് നവംബര്‍ 15യിലേക്ക് നീട്ടിയിരിക്കുകയാണ്.