ടോവിനോ തോമസ് നായകൻ ആയ 2018 ജൂൺ ഏഴിനെ ഓ ടി ടി യിൽ റിലീസ് ചെയ്യ്തിരിക്കുകയാണ്. അതോടു ഇപ്പോൾ ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ചകൾ തുടങ്ങുകയും ചെയ്യ്തു. അതിൽ പ്രധാനം ആണ് ടോവിനോയുടെയും, ലാലിന്റെയും കഥപാത്രങ്ങളെ കുറിച്ച്, പ്രേക്ഷകരെ കരയിപ്പിക്കാൻ വേണ്ടിയാണോ മനപ്പൂർവം ചിത്രത്തിന്റെ ഒടുക്കം ഇങ്ങനെ നൽകിയത്. അതുപോലെ ചിത്രത്തിൽ ടോവിനോയുടെ മരണംവും ലാലിൻറെ മരണവും അനിവാര്യമല്ല എന്നും പറയുന്നു.
ഒരുപാടു പേര് രക്ഷിക്കുന്ന ഒരാൾ മരിക്കണമെന്നു പറയുന്നതാണ് ഒരു ഹീറോ എന്ന് പറയുന്നത്,മരിച്ചില്ലേലും അയാൾ ഹീറോ തന്നെ ആകില്ലേ , എന്തിനാണ് ടോവിനോയുടെ മരണം അങ്ങനെ ക്രിയേറ്റ് ചെയ്യ്തത്, എന്നാണ് ഫേസ് ബുക്കിൽ വന്ന ഒരു കമെന്റ്.
ടോവിനോയുടെ മരണം അതുപോലെ എന്തിനാണ് ലാലിൻറെ മരണം അതൊരു അനാവശ്യമായ ഒരു കാര്യം തന്നേയാണ്. എന്നും സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നു. ഇത് കാണുന്നവരെ മനപ്പൂർവം വിഷമിപ്പിക്കാൻ ആണ്, ഓരോരുത്തരുടെയും ജീവൻ രക്ഷിക്കുന്ന സമയത്തു ഉടൻ വീടിന്റെ ഓട് മാറാൻ കയറുമോ ഇങ്ങനൊക്കെയാണ് സോഷ്യൽ മീഡിയിലെ ചർച്ചകൾ.