മലയാള സിനിമയിലെ മുൻനിര നടനാണ് ഉണ്ണി മുകുന്ദൻ, ഇപ്പോൾ ഉണ്ണി മുകുന്ദനെതിരായ പീഡന പരാതി ഗൗരവകരം അന്വേഷിക്കണമെന്ന് ഹൈക്കോടതി. പരാതി ഒത്തുതീർപ്പായി എന്ന സമാജം സ്റ്റാറിന്റെ അഭിഭാഷകൻ സൈബി ജോസിന്റെ സത്യവാങ്മൂലത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് പരാതിക്കാരി ഹൈകോടതിയിൽ. കേസിന്റെ സ്റ്റേ ഹൈക്കോടതി നീക്കി. സംഭവത്തിൽ ഉണ്ണിനുകന്ദന്റെയും അഭിഭാഷകന്റെയും വ്യാജ രേഖ ചമക്കൽ ഉൾപ്പെടെ പീഡന ശ്രമങ്ങൾ എന്ന പരാതിയും അന്വേഷിക്കണമെന്നും ഹൈക്കോടതി.
ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താരത്തിന്റേതായി പുറത്തിറങ്ങിയ മാളികപ്പുറം എന്ന സിനിമ നിരവധി പ്രേക്ഷക പിന്തുണ നേടുകയും നൂറ് കോടിക് മുകളിൽ നേട്ടം കൈവരിക്കുകയും ഉണ്ടായി.